തെലങ്കാന: വീണ്ടും വിവാദ പരാമർശവുമായി തെലങ്കാന മന്ത്രികൊണ്ട സുരേഖ. മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനെ നിശബ്ദനാക്കിയതിന് പിന്നിൽ ഭാരത് രാഷ്ട്ര സമിതി പാർട്ടി നേതാവായ മകൻ കെ.ടി. രാമറാവു ആണെന്നാണ് കൊണ്ട സുരേഖയുടെ പുതിയ ആരോപണം. കെസിആറിനെ കാണാനില്ലെന്നും മിസ്സിങ് കേസ് ഫയൽ ചെയ്യണമെന്നും സുരേഖ പറഞ്ഞു. മുൻ മുഖ്യമന്ത്രിയായ ചന്ദ്രശേഖർ റാവുവിൻ്റെ മണ്ഡലമായ ഗജ്വേലിൽ പൊതു പരിപാടിക്കിടെയാണ് കൊണ്ട സുരേഖയുടെ വിവാദ പരാമർശം. കഴിഞ്ഞ ദിവസം സാമന്ത – നാഗചൈതന്യ വിവാഹമോചനത്തിന് പിന്നില്‍ കെ.ടി. രാമറാവു ആണെന്ന സുരേഖയുടെ പരാമർശം വൻ വിവാദമായിരുന്നു. മന്ത്രിയുടെ പരാമർശത്തിനെതിരെ സമാന്തയും നാഗചൈതന്യയും ശക്തമായ ഭാഷയിൽ പ്രതികരിച്ചതോടെ പരാമർശത്തിൽ തെലങ്കാന മന്ത്രി മാപ്പ് പറയുകയായിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























