നിർമ്മാണം നിലച്ച് ചെങ്ങന്നൂർ സ്റ്റേഡിയം

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : നിർമ്മാണം നിലച്ച് ചെങ്ങന്നൂർ സ്റ്റേഡിയം. സാങ്കേതിക, നിയമക്കുരുക്കിൽപ്പെട്ട നിർമാണമാണ് മൂന്നുവർഷത്തിനുശേഷം വീണ്ടും തുടങ്ങിയത്. വരുന്ന ജനുവരിയോടെ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സ്റ്റേഡിയം പൂർത്തിയാക്കാൻ 37 കോടിയുടെ ഭരണാനുമതിയാണ് ലഭിച്ചത്.
സ്‌പോർട്‌സ് കേരള ഫൗണ്ടേഷനാണ് പുതിയ നിർവഹണ ഏജൻസി. നേരത്തേയുണ്ടായിരുന്ന കിറ്റ്‌കോയെ ഒഴിവാക്കിയിരുന്നു. അവർ ഉപകരാർ നൽകിയിരുന്ന കരാറുകാരും ഒഴിഞ്ഞിരുന്നു. 50 ശതമാനം ജോലികൾ പൂർത്തിയായപ്പോഴാണ് സാങ്കേതികക്കുരുക്കിൽപ്പെട്ട് നിർമാണം സ്തംഭിച്ചത്.

ബാക്കി ജോലികൾ പൂർത്തിയാക്കാൻ കിഫ്ബിക്ക്‌ സമർപ്പിച്ച അടങ്കലിന് സർക്കാർ അനുമതി നൽകുകയായിരുന്നു. സിന്തറ്റിക് ട്രാക്ക്, ഫുട്‌ബോൾ ടർഫ്, പവിലിയനുകൾ, ഗാലറികൾ, ഇൻഡോർ സ്റ്റേഡിയം, ഫ്‌ളഡ് ലൈറ്റ് സംവിധാനം, വി.ഐ.പി. ലോഞ്ച്, പമ്പ് ഹൗസ്, ബോർവെൽ, പവർ സബ് സ്റ്റേഷൻ, അഗ്‌നിരക്ഷാ സംവിധാനങ്ങൾ എന്നിവയാണ് പൂർത്തിയാകാനുള്ളത്. പെരുങ്കുളം പാടത്തെ 20 ഏക്കറിലാണ് നിർമാണം തുടങ്ങിയത്. 2019-ൽ ആയിരുന്നു തറക്കല്ലിട്ടത്. ഇൻഡോർ സ്റ്റേഡിയത്തിന്റെ ചട്ടക്കൂടും അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് കെട്ടിടവും ഉൾപ്പെടെയുള്ള നിർമാണം പൂർത്തിയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘തൊപ്പി’ക്കെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച് സൈബര്‍ പോലീസ്

0
കോഴിക്കോട്: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബറും ഓണ്‍ലൈന്‍ ഗെയ്മറുമായ മുഹമ്മദ് നിഹാദിനെതിരായ പരാതിയില്‍...

ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവം ; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ്

0
ന്യൂഡല്‍ഹി: യുഎസ് ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ...

നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പ് കൊണ്ടടിച്ച് കര്‍ഷകന്‍

0
ബംഗളൂരു: നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പ്...

നിരപരാധികളായ ഇന്ത്യൻ പൗരന്മാരുടെ ജീവൻ നഷ്ടപ്പെട്ടതിൽ ഖേദപ്രകടനമോ അനുശോചനമോ ഇല്ല ; യുഎസിനെതിരെ ശശി...

0
ദില്ലി: യുഎസ് ആക്രമണത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ യുഎസ് ഖേദപ്രകടനമോ...