Thursday, May 23, 2024 1:27 am

കോളജ് അധ്യാപകര്‍ക്ക് ആറ് മണിക്കൂര്‍ ക്ലാസ് മതി -മന്ത്രി ജലീല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോളജുകളുടെ പ്രവൃത്തിസമയം രാവിലെ എട്ടര മുതല്‍ വൈകീട്ട് അഞ്ച് വരെയാണെങ്കിലും ദിവസം ആറ് മണിക്കൂറിലധികം ക്ലാസെടുക്കണമെന്ന് നിര്‍ബന്ധിക്കേണ്ടതില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി. ജലീല്‍. കോളജ് പ്രിന്‍സിപ്പല്‍മാരുമായുള്ള വിഡിയോ കോണ്‍ഫറന്‍സിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.

മുന്‍പ് കോളജിന്‍റെ പ്രവര്‍ത്തനസമയം 9.30 മുതല്‍ 4.30 വരെ ആയിരുന്നപ്പോള്‍ ഏഴ് മണിക്കൂര്‍ വീതം അഞ്ച് പ്രവൃത്തിദിവസമായിരുന്നു (ആകെ 35 മണിക്കൂര്‍). ഇപ്പോള്‍ ആറ് പ്രവൃത്തിദിനമാകുമ്പോള്‍ ആറ് മണിക്കൂര്‍ വീതം 36 മണിക്കൂറെ ആകുന്നുള്ളൂവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പ്രവൃത്തിസമയം ദീര്‍ഘിപ്പിച്ച സര്‍ക്കാര്‍ ഉത്തരവിനെതിരെ ഭരണാനുകൂല സംഘടനകളില്‍നിന്ന് വരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

യു.ജി.സിയുടെ ഏഴാം ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട അന്തിമ ഉത്തരവ് ഉടന്‍ ഇറങ്ങും. ശമ്ബള ഫിക്സേഷന് മാന്വല്‍ ബില്ലുകള്‍ക്ക് പകരം സ്പാര്‍ക്ക് വഴി ചെയ്യാന്‍ ധനവകുപ്പ് നിഷ്കര്‍ഷിച്ചതും പേ മെട്രിക്സുമായി ബന്ധപ്പെട്ട് അക്കൗണ്ടന്‍റ് ജനറല്‍ വിശദീകരണം തേടിയതും ശമ്ബളപരിഷ്കരണം നടപ്പാക്കാന്‍ കാലതാമസം ഉണ്ടാക്കി.

ധന-കോളജ് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ വകുപ്പുകള്‍ സംയുക്ത യോഗം ചേര്‍ന്ന് ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തി 2019 നവംബര്‍ ആദ്യം ഉത്തരവ് ഇറക്കിയിരിക്കുന്നു.

എന്നാല്‍ പിഎച്ച്‌.ഡി ഇന്‍ക്രിമെന്‍റ് സംബന്ധിച്ച്‌ യു.ജി.സി ശമ്ബളപരിഷ്കരണ ഉത്തരവിലും 2018ലെ യു.ജി.സി ഉത്തരവിലുമുള്ള നിര്‍ദേശങ്ങളിലെ വൈരുധ്യവും ഇന്‍ഡക്സ് ഓഫ് റാഷനലൈസേഷന്‍ (െഎ.ഒ.ആര്‍) വാല്യു കണക്കാക്കുന്നതിലെ പിശകും ചൂണ്ടിക്കാട്ടി അധ്യാപക സംഘടനകള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് വിഷയം വീണ്ടും ധനവകുപ്പിെന്‍റ പരിഗണനയിലാണെന്നും ഉടന്‍ അന്തിമ ഉത്തരവ് ഇറങ്ങുമെന്നും മന്ത്രി പറഞ്ഞു.

90 ശതമാനത്തിലധികം അധ്യാപകരും വിദ്യാര്‍ഥികളും കോളജിലെത്തിയതായി പ്രിന്‍സിപ്പല്‍മാര്‍ അറിയിച്ചു. ഹോസ്റ്റലില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ താമസിപ്പിക്കാനാകാത്ത സാഹചര്യം, െഗസ്റ്റ് അധ്യാപക നിയമനം നടത്താത്തതുമൂലമുള്ള ബുദ്ധിമുട്ടുകള്‍ എന്നിവ പ്രിന്‍സിപ്പല്‍മാര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, പ്രതിക്ക് 10 വർഷം തടവും 1 ലക്ഷം രൂപ...

0
ചേർത്തല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് 10വർഷം തടവും 1ലക്ഷം...

കൈക്കൂലി വാങ്ങവേ പൊതുമരാമത്ത് ജൂനിയർ സൂപ്രണ്ട് വിജിലൻസിന്റെ പിടിയിൽ

0
എറണാകുളം: കൈക്കൂലി വാങ്ങവേ പൊതുമരാമത്ത് ജൂനിയർ സൂപ്രണ്ട് വിജിലൻസിന്റെ പിടിയിൽ. എറണാകുളംപൊതുമരാമത്ത്...

വിവാദമായ ചെറ്റക്കണ്ടി രക്തസാക്ഷി സ്മാരക ഉത്ഘാടനത്തില്‍ എം.വി ഗോവിന്ദൻ പങ്കെടുത്തില്ല

0
കണ്ണൂർ : വിവാദമായ ചെറ്റക്കണ്ടി രക്തസാക്ഷി സ്മാരക ഉത്ഘാടനത്തില്‍ സിപിഎം സംസ്ഥാന...

സിസേറിയൻ കഴിഞ്ഞ് 6-ാം ദിവസം ഫയൽ നോക്കി തുടങ്ങി, 15-ാം ദിവസം പൊതുപരിപാടിക്കെത്തി ;...

0
തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ മേയറെന്ന നിലയില്‍ ജനങ്ങളോട് ഒരു ബാധ്യതയുമില്ലെന്ന വിമര്‍ശനത്തോട്...