മേഘ മധുവിന്റെ മരണത്തിൽ സുകാന്തിന് എതിരായ നിർണ്ണായക തെളിവുകൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

കോന്നി : മേഘമധുവിന്റെ മരണത്തിൽ സുകാന്തിന് എതിരായ നിർണ്ണായക തെളിവുകൾ പുറത്ത്. മേഘയെ ആത്മഹത്യ ചെയ്യുവാൻ പ്രേരിപ്പിക്കുന്ന തെളിവുകൾ ആണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. മേഘ തന്റെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോയെങ്കിൽ മാത്രമേ തനിക്ക് മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്യുവാൻ സാധിക്കുകയുള്ളൂ എന്നും മേഘ എന്ന് മരിക്കുമെന്നും ചോദിക്കുന്ന സംഭാഷണങ്ങൾ ആണ് പോലീസ് നടത്തിയ പരിശോധനയിൽ സുകാന്തിന്റെ ഫോണിൽ നിന്ന് കണ്ടെത്തിയത്. തനിക്ക് ഈ ഭൂമിയിൽ ജീവിക്കാൻ താല്പര്യം ഇല്ല എന്നും താൻ മരിക്കുമെന്നും മേഘ മറുപടി നൽകുന്ന സംഭാഷണവും പുറത്ത് വന്നിട്ടുണ്ട്. മേഘ എന്ന് ആത്മഹത്യ ചെയ്യുമെന്നും ഓഗസ്റ്റ് 9ന് താൻ ആത്മഹത്യ ചെയ്യും എന്ന് മേഘ മറുപടി നൽകുന്നതുമായ സന്ദേശങ്ങൾ ആണ് പോലീസ് സുകാന്തിന്റെ ഫോണിൽ നിന്ന് കണ്ടെത്തിയത്. ആത്മഹത്യ പ്രേരണ കുറ്റത്തിന് സുകാന്തിന് എതിരെയുള്ള നിർണ്ണായകമായ തെളിവുകൾ ആണ് നിലവിൽ ലഭിച്ചിരിക്കുന്നത് എന്നും അന്വേഷണ സംഘം പറയുന്നു. ടെലഗ്രാമിലൂടെ ആണ് ഇരുവരും ചാറ്റ് ചെയ്തത്.
—-
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രി വി ഡി സതീശന് പരോക്ഷ മറുപടിയുമായി കെ എസ്...

0
തൃശൂർ: പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രി വി ഡി സതീശന് പരോക്ഷ...

കാസർകോട് ജനറൽ ആശുപത്രിയിൽ 9 വയസുകാരൻ ശസ്‌ത്രക്രിയക്കിടെ മരിച്ചു

0
കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിൽ 9 വയസുകാരൻ ശസ്‌ത്രക്രിയക്കിടെ മരിച്ചു. ബേടകം തലേക്കുന്ന്...

മുഖ്യമന്ത്രി വി.ഡി സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടിരുന്നെന്ന് ആവർത്തിച്ച് ജി. സുകുമാരൻ നായർ

0
പെരുന്ന: മുഖ്യമന്ത്രി വി.ഡി സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടിരുന്നെന്ന് ആവർത്തിച്ച് എൻഎസ്എസ്...

കൊച്ചിയിലെ പ്രശസ്ത റസ്റ്ററന്റിൽ കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ , ലൈസൻസ് റദ്ദാക്കി

0
കൊച്ചി: കതൃക്കടവിലെ കുഴിമന്തി റസ്റ്ററൻ്റിൽ ഭക്ഷ്യ വിഷബാധ. അൽ റീം റസ്റ്ററൻ്റിലാണ്...