സൈബര്‍ കുറ്റകൃത്യങ്ങള്‍ ; കര്‍ണാടകയില്‍ രണ്ട് പുതിയ സൈബര്‍ സുരക്ഷാ ലാബുകള്‍

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രണ്ട് പുതിയ സൈബര്‍ സുരക്ഷാ ലാബുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. സൈബര്‍ കുറ്റകൃത്യം വഴി സംസ്ഥാനത്ത് പ്രതിദിനം ശരാശരി 1 കോടി രൂപയോളം നഷ്ടമുണ്ടാകുന്നുവെന്ന് ആഭ്യന്തര വകുപ്പ് പറയുന്നു. സൈബര്‍ കുറ്റകൃത്യങ്ങള്‍ മൂലമുള്ള സാമ്പത്തിക നഷ്ടത്തിന്റെ തോത് കണക്കിലെടുത്താണ് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബജറ്റില്‍ രണ്ട് സൈബര്‍ സുരക്ഷാ ഫോറന്‍സിക് ലാബുകളുടെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ശിവമോഗയിലും തുംകുരുവിലുമാണ് ലാബുകള്‍ വരുന്നത്. നിലവില്‍ ബെംഗളൂരുവില്‍ മാത്രമാണ് സൈബര്‍ സുരക്ഷാ ലാബുള്ളത്.

ഇന്ത്യയുടെ ഐടി ഹബാണ് ബംഗളൂരു. എന്നാല്‍ കര്‍ണാടക സൈബര്‍ കുറ്റകൃത്യങ്ങളാല്‍ വലയുകയാണ്, 2022-ല്‍ ഓരോ ദിവസവും ശരാശരി 1 കോടി രൂപ വ്യക്തികള്‍ വഴി നഷ്ടപ്പെടുന്നുവെന്ന് ആഭ്യന്തര വകുപ്പിന്റെ കണക്കുകള്‍ പറയുന്നു. സൈബര്‍ കുറ്റവാളികളാല്‍ ആളുകള്‍ക്ക് ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ച മേഖലകളില്‍ ബെംഗളൂരു, മൈസൂരു, മാണ്ഡ്യ എന്നിവയാണ് മുന്നില്‍. കര്‍ണാടക ആഭ്യന്തരവകുപ്പ് സംസ്ഥാനത്തെ സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല സ്വർണക്കൊള്ള കേസ് : സ്വർണപ്പാളികളുടെ അറ്റകുറ്റപ്പണിയിൽ നിയമോപദേശം തേടിയെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ്

0
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി മുറിച്ചുമാറ്റിയ സ്വർണപ്പാളികളുടെ അറ്റകുറ്റപ്പണിയിൽ നിയമോപദേശം...

‘എല്ലാ വിഭാഗം കെഎസ്ആർടിസി ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കണം’ ; കോട്ടയത്ത് ഫാസ്റ്റ്...

0
കോട്ടയം : ബിജെപി പ്രവർത്തകർ കോട്ടയത്ത് ഫാസ്റ്റ് പാസഞ്ചർ ബസ് തടഞ്ഞു....

ഇന്ത്യക്ക് വൻ ആശ്വാസം ; എണ്ണവില കുത്തനെ ഇടിഞ്ഞു

0
ന്യൂഡൽഹി: രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവ്. ജൂലൈയില്‍...

ആർഎസ്എസ് ചടങ്ങിൽ പങ്കെടുത്ത വിസിമാർ പ്രബുദ്ധ കേരളത്തിന് അപമാനം ‌: കെസി വേണുഗോപാൽ

0
തിരുവനന്തപുരം : ആർ.എസ്.എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണ സഭയിൽ...