കോഴിക്കോട് : അന്തരിച്ച സാഹിത്യകാരൻ എം ടി വാസുദേവൻ നായരെക്കുറിച്ച് ഓർമ്മിച്ച് സംവിധായകൻ കമൽ. അദ്ദേഹം പറഞ്ഞത് എം ടിയുടെ കാലത്ത് ജീവിക്കാൻ കഴിഞ്ഞു എന്നത് തന്നെയാണ് നമ്മുടെയൊക്കെ ഏറ്റവും വലിയ പുണ്യമെന്നാണ്. അദ്ദേഹത്തിൻ്റെ വിയോഗം വലിയിരു നഷ്ടമാണെന്നും കമൽ കൂട്ടിച്ചേർത്തു. വ്യക്തിപരമായി എം ടിയോട് തനിക്കേറെ അടുപ്പമുണ്ടായിരുന്നുവെന്നും, ഇടയ്ക്കിടയ്ക്ക് താൻ വീട്ടിൽ വരാറുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് അദ്ദേഹത്തിൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരുന്നുവെന്നും, വളരെ വാത്സല്യത്തോടെയാണ് അദ്ദേഹം തന്നെ കണ്ടിരുന്നതെന്നും പറഞ്ഞ കമൽ, എം ടിയുടെ തിരക്കഥയിൽ ഒരു സിനിമ ചെയ്യാൻ സാധിച്ചില്ല എന്നുള്ളതാണ് തൻ്റെ ഏറ്റവും വലിയ ദുഃഖമെന്നും പ്രതികരിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1