26 വർഷം മുമ്പ് തേഞ്ഞിപ്പലത്ത് നടന്ന ബസ് അപകട കേസിൽ ഡ്രൈവറുടെ ജയിൽ ശിക്ഷ സുപ്രീം കോടതി ഒഴിവാക്കി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : 26 വർഷം മുമ്പ് നടന്ന ബസ് അപകട കേസിൽ ഡ്രൈവറുടെ ജയിൽ ശിക്ഷ ഒഴിവാക്കിയ സുപ്രീം കോടതി 2000 രൂപ പിഴയടയ്ക്കാൻ വിധിച്ചു. 1995 ഫെബ്രുവരിയിൽ തേഞ്ഞിപ്പലം പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു അപകടം. കോഴിക്കോട് ഫറോക്കിലെ കുന്നൻചേരി വീട്ടിൽ സുരേന്ദ്രൻ ഓടിച്ചിരുന്ന ബസിടിച്ച് കാർ യാത്രക്കാരനു പരുക്കേറ്റിരുന്നു. കേസിൽ 6 മാസം തടവും 500 രൂപ പിഴയുമാണ് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി വിധിച്ച ശിക്ഷ. സെഷൻസ് കോടതിയും ഹൈക്കോടതിയും അതു ശരിവെച്ചു.

സുരേന്ദ്രൻ 2015 ൽ സുപ്രീം കോടതിയിലെത്തി. 4 മക്കൾ ഉൾപ്പെടുന്ന കുടുംബത്തിന്റെ ഏകാശ്രയമായ തന്നെ ജയിലിലിടുന്നത് കുടുംബത്തെ ബാധിക്കുമെന്നാണ് ചൂണ്ടിക്കാട്ടി. പ്രതി കുറ്റം ചെയ്തുവെന്നതു ശരിവെച്ച ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെ‍ഞ്ച് ഇത്രയും വർഷം കഴിഞ്ഞതിനാൽ തടവ് ഒഴിവാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹിന്ദു ഐക്യവേദി നേതാക്കളെ കണ്ടതിൽ മുഖ്യമന്ത്രിയുടെ വിശദീകരണം

0
തിരുവനന്തപുരം : ഹിന്ദു ഐക്യവേദി നേതാക്കളെ കണ്ടത് രഹസ്യമായല്ലെന്ന് മുഖ്യമന്ത്രി വി...

ഇ20 പെട്രോൾ വിവാദം : ഗഡ്കരിയെ അപകീർത്തിപ്പെടുത്തി ; 4 യൂട്യൂബർമാർക്കെതിരെ കേസ്

0
നാഗ്പൂർ : എഥനോൾ (E20) ഇന്ധന ഉപയോഗവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ...

ലൈംഗികപീഡനക്കേസ് ; എഴുത്തുകാരിക്ക് 47 കോടി രൂപ നഷ്ടപരിഹാരം നൽകി ട്രംപ്

0
ന്യൂയോർക്ക് : ലൈംഗികപീഡനക്കേസിൽ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രശസ്ത എഴുത്തുകാരി...

നെൻമാറ ഇരട്ടക്കൊല കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി നാളെ

0
പാലക്കാട്: കേരളത്തെ നടുക്കിയ പാലക്കാട് പോത്തുണ്ടി നെൻമാറ ഇരട്ടക്കൊല കേസിൽ പ്രതി ചെന്താമരയുടെ...