കംരുപ് ജില്ലയില്‍ രണ്ടാഴ്ച സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍

For full experience, Download our mobile application:
Get it on Google Play

ഗുവാഹത്തി : ആസാമിലെ കംരുപ് ജില്ലയില്‍ രണ്ടാഴ്ച സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു . ഗുവാഹത്തി ഉള്‍പ്പെടുന്ന ജില്ലയില്‍‌ ഞായറാഴ്ച അര്‍ധരാത്രി മുതല്‍ 14 ദിവസത്തേക്കാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത് . സംസ്ഥാന വ്യാപകമായി 12 മണിക്കൂര്‍ രാത്രി യാത്രാനിരോധനവും ഏര്‍പ്പെടുത്തിയതായി ആസാം ആരോഗ്യമന്ത്രി ഹിമാന്ത ബിസ്വ ശര്‍മ അറിയിച്ചു.

വടക്കുകിഴക്കന്‍ മേഖലയിലേക്കുള്ള കവാടമായ ഗുവാഹത്തിയില്‍ ജൂണ്‍ 15 വരെ 762 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത് . ഇതില്‍ 677 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത് . സംസ്ഥാനത്തിന്‍റെ പുറത്തുനിന്നും എത്തിയവരില്‍നിന്നുള്ള സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ രോഗബാധിതരായതെന്ന് മന്ത്രി പറഞ്ഞു.

വ്യാഴാഴ്ച സംസ്ഥാനത്ത് 276 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . ഇതില്‍ 133 കേസുകളും ഗുവാഹത്തിയില്‍നിന്നാണ്. അതിനാല്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാതെ മറ്റുവഴികളില്ലെന്ന് മന്ത്രി വ്യക്തമാക്കി . ലോക്ക്ഡൗണിന്‍റെ ആദ്യത്തെ ഏഴു ദിവസം നിയന്ത്രണങ്ങള്‍ അതിശക്തമായിരിക്കും. പഴം, പച്ചക്കറി തുടങ്ങി അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍പോലും തുറക്കാന്‍ പാടില്ലെന്നും മന്ത്രി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....