സഹകരണ സംഘങ്ങളിലെ ലാസ്റ്റ് ഗ്രേഡ് നിയമനം ; ഹൈകോടതി സര്‍ക്കാറിന്‍റെ നിലപാട് തേടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സഹകരണ സംഘങ്ങളിലെ ലാസ്റ്റ് ഗ്രേഡ് തസ്തികകളിലെ നിയമനങ്ങള്‍ റിക്രൂട്ട്മെന്‍റ് ബോര്‍ഡിന് വിടുന്ന കാര്യത്തില്‍ ഹൈകോടതി സര്‍ക്കാറിന്‍റെ നിലപാട് തേടി. അറ്റന്‍ഡര്‍, സെയില്‍സ്‌മാന്‍, വാച്ച്‌മാന്‍, സ്വീപ്പര്‍ തസ്തികകളിലേക്ക് നടക്കുന്ന നിയമനങ്ങള്‍ അഴിമതിയാരോപണങ്ങള്‍ക്ക് വഴിയൊരുക്കുന്നുണ്ടെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്, ജസ്റ്റിസ് വിജു എബ്രഹാം എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‍റെ നിര്‍ദേശം. കോതമംഗലം പിണ്ടിമന സഹകരണ സംഘത്തിലെ തസ്തികകളിലേക്കുള്ള നിയമനങ്ങള്‍ കോടതി സ്റ്റേ ചെയ്തിരുന്നു. പത്തുശതമാനം പട്ടികജാതി സംവരണം വേണമെന്ന വ്യവസ്ഥയടക്കം ലംഘിച്ചെന്ന പരാതിയിലാണ് പിണ്ടിമന സഹകരണ സംഘം ഭരണസമിതി പരീക്ഷയും നിയമനങ്ങളും നടത്തുന്നത് തടഞ്ഞത്. സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് ഭരണസമിതി നല്‍കിയ ഹരജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്‍റെ നിര്‍ദേശം.

സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ നിയമനം സംബന്ധിച്ച്‌ പഠനം നടത്താന്‍ ഉന്നതാധികാര സമിതിയെ നിയോഗിച്ചിരുന്നതായി സഹകരണ സ്പെഷല്‍ ഗവ.പ്ലീഡര്‍ അറിയിച്ചു. സമിതി നല്‍കിയ ശിപാര്‍ശകള്‍ സര്‍ക്കാറിെന്‍റ പരിഗണനയിലാണെന്നും വ്യക്തമാക്കി. കേരള ബാങ്ക് ഉള്‍പ്പെടെയുള്ള അപ്പെക്സ് സഹകരണ സ്ഥാപനകളിലെ നിയമനങ്ങള്‍ നേരത്തേ പി.എസ്.സിക്ക് വിട്ടിരുന്നു. മറ്റു സഹകരണ സ്ഥാപനങ്ങളില്‍ ജൂനിയര്‍ ക്ലര്‍ക്ക് മുതല്‍ ഉയര്‍ന്ന തസ്തികകളിലേക്കുള്ള നിയമനങ്ങള്‍ സഹകരണ റിക്രൂട്ട്മെന്‍റ് ബോര്‍ഡാണ് നടത്തുന്നത്. സഹകരണ ജോ. രജിസ്ട്രാറുടെ ഉത്തരവ് പ്രകാരം ഭരണസമിതിക്കെതിരെ നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും ഭരണസമിതി അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...

’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....

സംസ്ഥാനത്തെ പ്രധാനപ്പെട്ട വികസന പദ്ധതിക്ക് കെ. കരുണാകരന്റെ പേര് നൽകണം : അഡ്വ. വെട്ടൂർ...

0
പത്തനംതിട്ട: സംസ്ഥാനത്ത് നടപ്പിലാക്കുന്ന പ്രധാനപ്പെട്ട ഏതെങ്കിലും വികസന പദ്ധതിക്ക് മുൻ മുഖ്യമന്ത്രി...