പത്തനംതിട്ട : ശബരിമലയിൽ എത്തുന്ന തീർത്ഥാടകർക്ക് ദർശന സൗകര്യം ഒരുക്കി കൊടുക്കാതെ നിയന്ത്രണങ്ങളും പരിധികളും നിശ്ചയിക്കുന്നത് അയ്യപ്പഭക്തരെ വേദനിപ്പിക്കുന്ന നടപടിയാണെന്ന് ശബരിമല ശ്രീഅയ്യപ്പ ധർമ്മപരിഷത്ത് ഭാരവാഹികൾ. സന്നദ്ധ സേവന സംഘടനകൾ ശബരിമല, നിലയ്ക്കൽ, പമ്പ എരുമേലി എന്നിവിടങ്ങളിൽ നടത്തിവന്നിരുന്ന അന്നദാനം, ഔഷധ ജലവിതരണം, മെഡിക്കൽ സേവനം, ആംബുലൻസ് സർവ്വീസ് എന്നിവ നിരോധിച്ചു. ദേവസ്വം ബോർഡിന്റെ അന്നദാനം വഴി ജീവനക്കാർക്കും ദേവസ്വംബോർഡ് അധികാരികൾക്കും വഴിവിട്ട ലാഭം ഉണ്ടാക്കുവാനാണ് ഈ നടപടി. ലക്ഷക്കണക്കിന് രൂപയുടെ അരവണ നശിപ്പിക്കേണ്ടിവന്ന സാഹചര്യത്തെക്കുറിച്ച് ഒരു അന്വേഷണവും നടക്കുന്നില്ല. ഭക്തന്മാർക്ക് ന്യായ വിലയ്ക്ക് ഭക്ഷണസാധനങ്ങൾ നൽകണം. തീർത്ഥാടകരുടെ വാഹനത്തിന് അധിക നികുതി പിരിക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും അയ്യപ്പ ധർമ്മപരിഷത്ത് ഭാരവാഹികൾ ആവശ്യപെട്ടു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























