ഇരവിപേരൂർ : മത്സ്യസമ്പത്തിന്റെ കാര്യത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള പദ്ധതികളുമായി വീണ്ടും ഇരവിപേരൂര്‍ പഞ്ചായത്ത്. മലിനമായ കനാലുകൾ മത്സ്യസമ്പത്തിന്റെ കനിയായി തീർക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശശിധരൻപിള്ള.ആദ്യം മുട്ടാട്ടുചാലിൽ ആറുലക്ഷം രൂപ സർക്കാരിന്റെ മത്സ്യബന്ധന വകുപ്പിൽനിന്ന് നൽകിയാണ് തുടക്കമിട്ടത്.
തുടർന്ന് ജനകീയ മത്സ്യക്കൃഷിയിൽ ഉൾപ്പെടുത്തി ഫിഷറീസ് വകുപ്പ് രണ്ടരയേക്കർ സ്ഥലത്തെ 18 ലക്ഷം രൂപ സഹായധനം നൽകി. ചെമ്പുകച്ചാൽ, കോമങ്കരിച്ചാൽ എന്നിവിടങ്ങളിൽ 15,000 വരാൻ മത്സ്യങ്ങളെ നിക്ഷേപിക്കും. ആറുമാസംകൊണ്ട് രണ്ടുകിലോ തൂക്കംവരുന്നവയാണ്. ഇതിനൊപ്പം ഉൾനാടൻ മത്സ്യങ്ങളെ നിക്ഷേപിക്കുകയുംചെയ്യും. മത്സ്യക്കൃഷി നടത്തുന്നവർക്ക്് നാടൻ വരാൽ കൃഷിയിലൂടെ നല്ലൊരു വരുമാനം ലഭിക്കുന്ന തരത്തിലാണിത് നടപ്പാക്കുക.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1