Sunday, June 16, 2024 1:40 am

കെഎസ്‌ആര്‍ടിസിയില്‍ ഇന്നു മുതല്‍ മുഴുവന്‍ ജീവനക്കാരും ഹാജരാകാന്‍ സര്‍ക്കാര്‍ നിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെഎസ്‌ആര്‍ടിസിയില്‍ ഇന്നു മുതല്‍ മുഴുവന്‍ ജീവനക്കാരും ഹാജരാകാന്‍ സര്‍ക്കാര്‍ നിര്‍ദേശം. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഇറക്കിയ ഉത്തരവുകള്‍ പരിഷ്കരിച്ചു കൊണ്ട് കെഎസ്‌ആര്‍ടിസി ഇറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് മുഴുവന്‍ ജീവനക്കാരും ഹാജരാകണമെന്ന് അറിയിച്ചിട്ടുള്ളത് .

ഇന്നുമുതല്‍ കണ്ടക്ടര്‍, ഡ്രൈവര്‍ വിഭാഗം ജീവനക്കാര്‍ അവരവരുടെ ഷെഡ്യൂള്‍ പ്രകാരം കൃത്യമായി ജോലിയില്‍ പ്രവേശിക്കണം. ഷെഡ്യൂള്‍ ഇല്ലാത്തവര്‍ അവരവരുടെ ടേണില്‍ കൃത്യമായി ഹാജരാകണം. സര്‍വ്വീസിനു പോകാത്തവര്‍ക്ക് അര്‍ഹമായ സ്റ്റാന്‍ഡ്ബൈ ഹാജര്‍ യൂണിറ്റ് മേധാവികള്‍ നല്‍കണമെന്നു പുതിയ ഉത്തരവില്‍ പറയുന്നു. എല്ലാ ജീവനക്കാരും കൊവിഡ് ബാധയുമായി ബന്ധപ്പെട്ട സുരക്ഷാ മര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. മെക്കാനിക്കല്‍ വിഭാഗം ജീവനക്കാര്‍ മുഴുവന്‍ അവരവരുടെ ഷെഡ്യൂള്‍ പ്രകാരം ജോലിയില്‍ ഹാജരാകണം.  മിനിസ്റ്റീരിയല്‍, സ്റ്റോര്‍, സെക്യൂരിറ്റി എന്നീ വിഭാഗം ജീവനക്കാര്‍ മുഴുവന്‍ അവരവരുടെ ജോലിസമയപ്രകാരം ഹാജരാകണം. മുഴുവന്‍ സര്‍വ്വീസുകളും ഓപ്പറേറ്റ് ചെയ്യാത്ത സാഹചര്യത്തില്‍ വര്‍ക്കിംഗ് അറേഞ്ച്മെന്‍റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ ആവശ്യകത നോക്കി ആവശ്യമില്ലാത്തവരെ അവരവരുടെ മാതൃയൂണിറ്റിലേക്കു തിരികെ അയക്കുകയും ആവശ്യം വരുമ്പോള്‍ തിരികെ വിളിക്കുകയും ചെയ്യണം.

ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ ജീവനക്കാര്‍ പ്രത്യേക പരിഗണന നല്‍കണം. ഓഫീസ് മേധാവികള്‍ ഇക്കാര്യം പരിശോധിച്ച്‌ ഉറപ്പാക്കണം. ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിക്കപ്പെട്ട മേഖലകളില്‍ താമസിക്കുന്നതുവരെ പ്രസ്തുത മേഖലയ്ക്കു പുറത്തുള്ള ഓഫീസുകളില്‍ ജോലി ചെയ്യുന്നതുമായ ജീവനക്കാര്‍ ഓഫീസുകളില്‍ ഹാജരാകേണ്ടതില്ല. ഇവര്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷിച്ചാല്‍ ഈ കാലയളവിലേക്ക് സ്പെഷല്‍ ക്യാഷ്വല്‍ ലീവ് ലഭിക്കും.

രോഗം സ്ഥിരീകരിക്കപ്പെട്ട ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ മെഡിക്കല്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തില്‍ ചികിത്സാ കാലയളവില്‍ സ്പെഷല്‍ ക്യാഷ്വല്‍ ലീവ് നല്‍കും. ജീവനക്കാരുടെ വീടുകളില്‍ താമസിക്കുന്ന കുടുംബാംഗങ്ങളില്‍ ആര്‍ക്കെങ്കിലും കൊവിഡ് സ്ഥിരീകരിക്കപ്പെട്ടാല്‍ അത്തരം ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ മെഡിക്കല്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തില്‍ 14 ദിവസത്തെ സ്പെഷല്‍ ക്യാഷ്വല്‍ ലീവ് നല്‍കുമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തലവടിയിൽ ആൾ താമസമില്ലാത്ത വീട്ടിലെ അലമാര കുത്തി തുറന്ന് നാലു പവൻ സ്വർണ്ണം കവർന്നു

0
എടത്വാ: തലവടിയിൽ വീണ്ടും മോഷണവും മോഷണ ശ്രമവും. ആൾ താമസമില്ലാത്ത വീട്ടിലെ...

സംസ്ഥാനത്ത് പനി നിരീക്ഷണം ശക്തിപ്പെടുത്തും ; നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് പക്ഷിപ്പനി (എച്ച്5 എന്‍1) സംബന്ധിച്ച് ആരോഗ്യ വകുപ്പ്...

മണിപ്പൂരിൽ മുഖ്യമന്ത്രിയുടെ വസതിയും സെക്രട്ടേറിയേറ്റുമടക്കമുള്ള മേഖലയിൽ വൻ തീപിടിത്തം ; കാരണം അവ്യക്തം

0
ഇംഫാൽ: മണിപ്പൂർ ഇംഫാലിലെ സുരക്ഷ മേഖലയില്‍ വൻ തീപിടിത്തം. സംസ്ഥാന സെക്രട്ടറിയേറ്റിന്...

വിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസ് അംഗീകാരം ; ചരക്കുനീക്കത്തിന്റെ മുഖ്യ ഹബായി മാറും

0
തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കസ്റ്റംസ് പോർട്ടായി അംഗീകരിച്ചതായി തുറമുഖവകുപ്പ്...