തൂത്തുക്കുടിയില്‍ എസ്‌ഐയെ ലോറിയിടിച്ചു കൊലപ്പെടുത്തി ; കോണ്‍സ്റ്റബിള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ എസ്‌ഐയെ ലോറിയിടിച്ചു കൊലപ്പെടുത്തി. വി. ബാലുവാണ് കൊല്ലപ്പെട്ടത്. കോണ്‍സ്റ്റബിള്‍ പൊന്‍സുബ്ബയ്യയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൂത്തുക്കുടിയിലെ കെര്‍ക്കെ ജംഗ്ഷനിലാണ് സംഭവം.

കെര്‍ക്ക ജംഗ്ഷനിലെ ഒരു ഹോട്ടലില്‍ തര്‍ക്കം നടക്കുന്നത് അറിഞ്ഞാണ് എസ്‌ഐയും കോണ്‍സ്റ്റബിളും ഇവിടെ എത്തുന്നത്. മദ്യലഹരിയില്‍ മുരുകന്‍ എന്നയാളാണ് പ്രശ്നമുണ്ടാക്കിയത്. പ്രശ്നം പരിഹരിച്ച്‌ ഇരുവരും ഇരുചക്ര വാഹനത്തില്‍ സ്ഥലത്ത് നിന്നും മടങ്ങിയപ്പോള്‍ തൊട്ടു പിന്നാലെ ലോറിയുമായി എത്തിയ മുരുകന്‍ ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിപ്പിക്കുകയായിരുന്നു.

എസ്‌ഐ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. സംഭവസ്ഥലത്ത് നിന്നും രക്ഷപെട്ട മുരുകന്‍ പിന്നീട് കോടതിയില്‍ എത്തി കീഴടങ്ങി. ഇയാളെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുക്കുമെന്ന് തൂത്തുക്കുടി ജില്ലാ പോലീസ് സൂപ്രണ്ട് എസ്. ജയകുമാര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊതുപദവികളിൽ മോദിയുടെ 25 വർഷം ; സെപ്റ്റംബർ 17 മുതൽ ഒരുമാസം സേവനപ്രവർത്തന പരിപാടികൾ...

0
ന്യൂഡൽഹി : പൊതുപദവികളിൽ 25 വർഷം പൂർത്തിയാക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സേവനകാലയളവ്...

ശബരിമല സ്വർണക്കൊള്ള : ദ്വാരപാലകശില്പക്കേസിലെ കുറ്റപത്രം വൈകും ; കട്ടിളപ്പാളി കേസിലെ കുറ്റപത്രം ഉടൻ...

0
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ ഉടൻ കുറ്റപത്രം...

ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി : 24 ജീവനക്കാരെ രക്ഷപ്പെടുത്താൻ തിരച്ചിൽ തുടരുന്നു

0
ഭുവനേശ്വർ : ഒഡീഷ തീരത്തുനിന്ന് ഏകദേശം 240 നോട്ടിക്കൽ മൈൽ അകലെ...

മംഗളൂരു ഡിവിഷൻ മാറ്റം ; റിസർവേഷൻക്വാട്ട കുറയും ; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

0
പാലക്കാട് : മംഗളൂരു റെയിൽവേസ്റ്റേഷൻ മൈസൂരു റെയിൽവേ ഡിവിഷന് കൈമാറേണ്ടിവന്നാൽ കേരളത്തിന്...