തോട്ടുവ ഭരണിക്കാവ് ദേവീക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന് കെട്ടുകാഴ്ചയോടെ സമാപനമായി

For full experience, Download our mobile application:
Get it on Google Play

തെങ്ങമം : തോട്ടുവ ഭരണിക്കാവ് ദേവീക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന് കെട്ടുകാഴ്ചയോടെ സമാപനമായി. 40 ലക്ഷം രൂപ നിർമ്മാണ ചെലവിൽ ലോകത്തിലെ ഏറ്റവും വലിയ കെട്ടുകുതിരയെന്ന് നെഹ്‌റു കലാ സാംസ്‌കാരിക വേദി അമ്പലത്തും ഭാഗം തോട്ടുവ അവകാശപ്പെട്ട നെടുംകുതിരയായിരുന്നു. തെങ്ങമം കിഴക്ക്, പൗർണമി ജംഗ്‌ഷൻ, തെങ്ങമം നടുവിലെ മുറി, പാപ്പാടിക്കുന്നു കൊല്ലായിയ്ക്കൽ, തെങ്ങമം പടിഞ്ഞാറ്, പൂന്തോട്ടം ഭാഗം, പൂമൂട്, കൈതയ്ക്കൽ,ചെറുകുന്നം, മാമ്മൂട്, തോട്ടുവ പടിഞ്ഞാറ്, നെഹ്‌റു തോട്ടുവ, തോട്ടുവ കിഴക്ക്, മൂന്നാറ്റ് കര, തോട്ടുവ തൻ കര തുടങ്ങി 15 ഇടങ്ങളിൽ നിന്നാണ് കെട്ടുകാഴ്ചകൾ എത്തിയത്.

ഉത്സവ ദിനമായ ഇന്നലെ ക്ഷേത്രത്തിൽ രാവിലെ പതിവ് പൂജകൾക്ക് പുറമെ ദേവീഭാഗവത പാരായണം, ശ്രീഭൂതബലി, നേർച്ച അന എഴുന്നെള്ളത്ത്, ആറാട്ടുബലി, ആറാട്ട് എഴുന്നെള്ളത്ത്, ആറാട്ട് തിരിച്ചു വരവ്, അൻപൊലിയും ആറാട്ട് വരവേൽപ്പും, കൊടിയിറക്ക്, ദീപാരാധന, ദീപക്കാഴ്ച, വലിയ കാണിക്ക എന്നി ചടങ്ങുകൾ നടന്നു. തുടർന്ന് ഗാനമേളയും ക്ഷേത്രത്തിൽ നടന്നു. രാത്രി 1 മണിയോട് കൂടി കളമെഴുത്തും ഗുരുതിയും നടന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...

അർഹമായ 1500 കോടി രൂപ അനുവദിക്കണം :കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്...

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...