Thursday, April 18, 2024 11:13 pm

മണിപ്പൂർ കലാപം : 60 പേർ മരിച്ചെന്ന് മുഖ്യമന്ത്രി ബിരേൻ സിംഗ്

For full experience, Download our mobile application:
Get it on Google Play

ഇംഫാല്‍: മണിപ്പൂര്‍ കലാപത്തില്‍ 60 പേര്‍ മരിച്ചെന്ന് മുഖ്യമന്ത്രി ബിരേന്‍ സിംഗ്. നിര്‍ഭാഗ്യകരമായ സംഭവത്തില്‍ ഏകദേശം 231 പേര്‍ക്ക് പരിക്കേറ്റതായും 1700 ഓളം വീടുകള്‍ കത്തിച്ചതായും വാര്‍ത്താസമ്മേളനത്തില്‍ സിംഗ് പറഞ്ഞു. സമാധാനം നിലനിര്‍ത്താന്‍ മണിപ്പൂര്‍ മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും അക്രമത്തില്‍ ഉന്നതതല അന്വേഷണം നടത്തുമെന്നും പറഞ്ഞു. പൊതുഗതാഗത ഗതാഗതം തടയുകയോ തടസ്സപ്പെടുത്തുകയോ ചെയ്യരുതെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Lok Sabha Elections 2024 - Kerala

മണിപ്പൂരിലെ വിവിധ സ്ഥലങ്ങളില്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക് സാധ്യമായ ഏറ്റവും മികച്ച പരിചരണവും പിന്തുണയും നല്‍കുന്നുണ്ട്. അവരെ സുരക്ഷിത സ്ഥാനങ്ങളിലേക്കും ഷെല്‍ട്ടറുകളിലേക്കും മാറ്റുകയാണ്. ഇതുവരെ 20,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. അതേസമയം, പുനരധിവാസ നടപടികള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും ബിരേന്‍ സിംഗ് അറിയിച്ചു. മണിപ്പൂര്‍ കലാപത്തില്‍ ഇന്നലെവരെ മരിച്ചത് 54 പേരാണെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ ചുരാചന്ദ് ജില്ലാ ആശുപത്രി, ഇംഫാല്‍ റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ സയന്‍സ് ആശുപത്രികളില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ശരീരത്തിൽ ഒളിപ്പിച്ച സ്വർണവുമായി ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ രണ്ട് യാത്രക്കാർ പിടിയിൽ

0
ന്യൂഡൽഹി: ശരീരത്തിൽ ഒളിപ്പിച്ച സ്വർണവുമായി ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ രണ്ട്...

പ്രസവ അവധി സമയത്തെ ശമ്പളവും ഇൻക്രിമെന്റും തടഞ്ഞുവെച്ചു ; നഴ്സിങ് ഓഫീസറുടെ പരാതിയിൽ മനുഷ്യാവകാശ...

0
തിരുവനന്തപുരം: പ്രസവാവധി സമയത്തെ ശമ്പളവും ഇൻക്രിമെന്റും ശമ്പള പരിഷ്കരണ കുടിശികയും രണ്ടു...

ഫുട്ബോൾ കളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ചു

0
കൊല്ലം : കേരളപുരത്ത് വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ചു. ചന്ദനത്തോപ്പ് നവകൈരളി നഗറിൽ...

തൃശ്ശൂര്‍ പൂരം ; രണ്ട് ട്രെയിനുകള്‍ക്ക് പൂങ്കുന്നത്ത് താല്‍കാലിക സ്‌റ്റോപ്പ്

0
തൃശ്ശൂര്‍ : തൃശ്ശൂര്‍ പൂരം പ്രമാണിച്ച് രണ്ട് ട്രെയിനുകള്‍ക്ക് പൂങ്കുന്നത്ത് താല്‍കാലിക...