പത്തനംതിട്ട – കുളനട പുത്തന്‍പുര തെക്കേതില്‍ കമാന്‍ഡര്‍ പി.ജി. വര്‍ഗീസ് (68) സലാലയില്‍ നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

മസ്കറ്റ് : യാക്കോബായ സുറിയാനി സഭയുടെ കമാന്‍ഡറും സലാല സെന്റ്  ജോണ്‍സ് യാക്കോബായ സുറിയാനി പള്ളിയുടെ സ്ഥാപക അംഗവും പള്ളിയുടെ വൈസ് പ്രസിഡന്‍റുമായ പത്തനംതിട്ട – കുളനട പുത്തന്‍പുര തെക്കേതില്‍ കമാന്‍ഡര്‍ പി.ജി. വര്‍ഗീസ് (68) സലാലയില്‍ നിര്യാതനായി. ഭാര്യ പരേതയായ ലിസി വര്‍ഗീസ്. ഏകമകന്‍: ഡോ. മിഥുന്‍ വര്‍ഗീസ്. മരുമകള്‍: ഡോ. സാറ മിഥുന്‍ . കൊച്ചുമകന്‍: റയാന്‍ മിഥുന്‍.

സലാലയിലെ. ഗള്‍ഫ് ട്രേഡിംഗ് കോണ്‍ട്രാക്ടിംഗ് കമ്പിനിയുടെ മാനേജിംഗ് ഡയറക്ടറായിരുന്നു. കഴിഞ്ഞ നാല്‍പതു വര്‍ഷമായി സലാലയില്‍ പ്രവാസി ജീവിതം നയിച്ചു വന്നിരുന്ന പി.ജി. വര്‍ഗീസ് സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളയാളുമാണ്.   മലങ്കര യാക്കോബായ സുറിയാനി സഭയ്ക്കു നല്‍കിയ സേവനത്തെ മാനിച്ചു കാലം ചെയ്ത പരിശുദ്ധനായ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവ കമാന്‍ഡര്‍ സ്ഥാനം നല്‍കി ആദരിക്കുകയുണ്ടായി.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...

’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....