മലപ്പുറം ജില്ലയില്‍ നിന്ന് ഇടതുപക്ഷത്തിന് കിട്ടാന്‍ പോകുന്നത് വട്ടപ്പൂജ്യം ; പി.കെ. കുഞ്ഞാലിക്കുട്ടി

For full experience, Download our mobile application:
Get it on Google Play

തവനൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ നിന്ന് വട്ടപ്പൂജ്യമാണ് ഇടതുപക്ഷത്ത് കിട്ടാന്‍ പോകുന്നതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. നരിപ്പറമ്പില്‍ നടന്ന യു.ഡി.എഫ് തവനൂര്‍ നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുതലാളിമാര്‍ക്ക് മാത്രം സീറ്റ് നല്‍കുന്ന വിഭാഗമായി ഇടതുപക്ഷം മാറി. പണച്ചാക്കുകളെ ഇറക്കി മണ്ഡലം പിടിച്ചെടുക്കാമെന്ന വ്യാമോഹം ഇത്തവണ നടക്കില്ല. ഭരണമാറ്റം ഉണ്ടാകുമെന്നും ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സുരേഷ് പൊല്‍പ്പാക്കര അധ്യക്ഷത വഹിച്ചു. തവനൂര്‍ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പില്‍, പി. ഇഫ്ത്തിഖാറുദ്ദീന്‍, എം. അബ്ദുല്ല കുട്ടി, ഇബ്രാഹിം മൂതൂര്‍, ടി.പി. മുഹമ്മദ് ഹാജി, വി.കെ.എം. ഷാഫി, ഷാജി പച്ചേരി, ഫൈസല്‍ എടശ്ശേരി, ഇ.പി. രാജീവ്, പി. കുഞ്ഞിപ്പ ഹാജി എന്നിവര്‍ സംസാരിച്ചു. ആര്‍.കെ. ഹമീദ് സ്വാഗതവും പി. നസറുള്ള നന്ദിയും പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

’ഇത് കൊടിയ വഞ്ചന, മാപ്പില്ല’; സ്കൂളുകളിൽ ആർഎസ്എസ് അജണ്ട നടപ്പിലാക്കാൻ യുഡിഎഫ് ഗവൺമെന്റ്, പിഎം...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ‘പിഎം ശ്രീ’ പദ്ധതി നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ...

കിസാൻ മേളയും കാർഷിക സെമിനാറും കോന്നി ബ്ലോക്ക് പഞ്ചായത്തില്‍ നടന്നു

0
പത്തനംതിട്ട : കാർഷിക വികസന കർഷകക്ഷേമ വകുപ്പും കേരള കാർഷിക സർവ്വകലാശാല...

ഖമേനിയുടെ വിടവാങ്ങൽ യാത്ര; അന്തിമോപചാരമർപ്പിക്കാൻ 20 ദശലക്ഷം ജനങ്ങൾ എത്തുമെന്ന് റിപ്പോർട്ട്

0
ടെഖ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ശവസംസ്കാര ചടങ്ങുകൾ...

ഷിഗെല്ല ഭീതിയിൽ കേരളം: ഒരു മരണവും 12 പുതിയ കേസുകളും; ‘പനിയുള്ള കുട്ടികളെ സ്കൂളിലേക്ക്...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഷിഗെല്ല (Shigella) രോഗബാധ അതീവ ഗുരുതര അവസ്ഥയിലേക്ക്...