Friday, July 4, 2025 2:40 pm

മരുന്നുകളുടെ ജനറിക് നാമം കുറിക്കാത്ത ഡോക്ടർമാർക്ക് ശിക്ഷ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: മരുന്നുകളുടെ ജനറിക് നാമം കുറിക്കാത്ത ഡോക്ടർമാരുടെ പ്രാക്ടിസ് ലൈസൻസ് നിശ്ചിതകാലം സസ്പെൻഡ് ചെയ്യുന്നതടക്കം ശിക്ഷ നടപടികൾ വ്യവസ്ഥചെയ്ത് ദേശീയ മെഡിക്കൽ കമീഷൻ. പുതിയ ചട്ടങ്ങൾപ്രകാരം എല്ലാ ഡോക്ടർമാരും ജനറിക് നാമങ്ങൾ വേണം കുറിക്കാൻ. അതിനു തയാറാകാതെ വന്നാൽ പ്രാക്ടിസ് നിശ്ചിതകാലത്തേക്ക് വിലക്കും. ബ്രാൻഡ് ചെയ്ത ജനറിക് മരുന്നുകൾ ഒഴിവാക്കണം. അംഗീകൃത മെഡിക്കൽ പ്രാക്ടിഷണർമാരുടെ തൊഴിൽപരമായ പെരുമാറ്റം സംബന്ധിച്ച നിയന്ത്രണ ചട്ടങ്ങളിലാണ് മെഡിക്കൽ കമീഷൻ ഈ വ്യവസ്ഥകൾ മുന്നോട്ടുവെച്ചത്. ജനറിക് മെഡിസിൻ മാത്രം കുറിക്കണമെന്ന വ്യവസ്ഥ ഇപ്പോൾത്തന്നെ നിലവിലുണ്ട്. എന്നാൽ, 2002ൽ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ പിഴ വ്യവസ്ഥകൾ നിർദേശിച്ചിരുന്നില്ല. ആഗസ്റ്റ് രണ്ടിനാണ് പുതിയ വിജ്ഞാപനം പുറത്തിറങ്ങിയത്. ചികിത്സക്കായി ഭീമമായ തുക ചെലവാക്കേണ്ടിവരുന്നതാണ് നിലവിലെ സാഹചര്യമെന്ന് കമീഷൻ ചൂണ്ടിക്കാട്ടി.

ന്യൂഡൽഹി: മരുന്നുകളുടെ ജനറിക് നാമം കുറിക്കാത്ത ഡോക്ടർമാരുടെ പ്രാക്ടിസ് ലൈസൻസ് നിശ്ചിതകാലം സസ്പെൻഡ് ചെയ്യുന്നതടക്കം ശിക്ഷ നടപടികൾ വ്യവസ്ഥചെയ്ത് ദേശീയ മെഡിക്കൽ കമീഷൻ. പുതിയ ചട്ടങ്ങൾപ്രകാരം എല്ലാ ഡോക്ടർമാരും ജനറിക് നാമങ്ങൾ വേണം കുറിക്കാൻ. അതിനു തയാറാകാതെ വന്നാൽ പ്രാക്ടിസ് നിശ്ചിതകാലത്തേക്ക് വിലക്കും. ബ്രാൻഡ് ചെയ്ത ജനറിക് മരുന്നുകൾ ഒഴിവാക്കണം. അംഗീകൃത മെഡിക്കൽ പ്രാക്ടിഷണർമാരുടെ തൊഴിൽപരമായ പെരുമാറ്റം സംബന്ധിച്ച നിയന്ത്രണ ചട്ടങ്ങളിലാണ് മെഡിക്കൽ കമീഷൻ ഈ വ്യവസ്ഥകൾ മുന്നോട്ടുവെച്ചത്.

ജനറിക് മെഡിസിൻ മാത്രം കുറിക്കണമെന്ന വ്യവസ്ഥ ഇപ്പോൾത്തന്നെ നിലവിലുണ്ട്. എന്നാൽ, 2002ൽ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ പിഴ വ്യവസ്ഥകൾ നിർദേശിച്ചിരുന്നില്ല. ആഗസ്റ്റ് രണ്ടിനാണ് പുതിയ വിജ്ഞാപനം പുറത്തിറങ്ങിയത്. ചികിത്സക്കായി ഭീമമായ തുക ചെലവാക്കേണ്ടിവരുന്നതാണ് നിലവിലെ സാഹചര്യമെന്ന് കമീഷൻ ചൂണ്ടിക്കാട്ടി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

താലിബാൻ സർക്കാരിനെ അംഗീകരിക്കുന്ന ആദ്യ രാജ്യമായി റഷ്യ

0
കാബൂള്‍: അഫ്ഗാനിസ്താനിലെ താലിബാൻ സർക്കാരിനെ അംഗീകരിക്കുന്ന ആദ്യ രാജ്യമായി റഷ്യ. ധീരമായ...

ജില്ലാതല വനമഹോത്സവം വെച്ചൂച്ചിറ ജവഹർ നവോദയ വിദ്യാലയത്തിൽ നടന്നു

0
വെച്ചൂച്ചിറ : പത്തനംതിട്ട ജില്ലാതല വനമഹോത്സവം വെച്ചൂച്ചിറ ജവഹർ നവോദയ...

മരിച്ച ബിന്ദുവിന്റെ കുടുംബത്തോടൊപ്പമാണ് സർക്കാർ ; സംസ്കാര ചടങ്ങുകൾക്ക് അടിയന്തരമായി അരലക്ഷം രൂപ...

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ പഴയ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച...