മുംബൈ: അന്തരിച്ച വ്യവസായ പ്രമുഖൻ രത്തന്‍ ടാറ്റയ്ക്ക് മരണാനന്തര ബഹുമതിയായി ഭാരത് രത്ന പുരസ്ക്കാരം നൽകണമെന്ന് മഹാരാഷ്ട്ര സർക്കാർ. രാജ്യത്തെ പരമോന്നത സിവിലയന്‍ പുരസ്‌കാരമാണ് ഭാരത് രത്‌ന. ഇക്കാര്യം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രമേയം മഹരാഷ്ട്ര മന്ത്രിസഭ പാസാക്കി. രത്തൻ ടാറ്റ രാജ്യത്തിൻ്റെ വ്യാവസായിക പുരോഗതിയിലും, ടാറ്റാ ഗ്രൂപ്പിൻ്റെ വളര്‍ച്ചയിലും ഗഅവിസ്മരണീയമായ സംഭാവനകൾ നൽകിയ വ്യക്തിയാണ്. ഇത് കണക്കിലെടുത്ത് ഭാരത് രത്ന പുരസ്ക്കാരം നൽകണമെന്നാണ് മഹാരാഷ്ട്ര സർക്കാരിൻ്റെ ആവശ്യം. അതേസമയം, അദ്ദേഹത്തിൻ്റെ സംസ്ക്കാര ചടങ്ങുകൾ വൈകുന്നേരം 4 മണിക്ക് വര്‍ളി ശ്മശാനത്തില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയാകും അദ്ദേഹത്തിന് രാജ്യം വിടചൊല്ലുക. ആഭ്യന്തര മന്ത്രി അമിത് ഷായാണ് കേന്ദ്രത്തിൻ്റെ പ്രതിനിധിയായി ചടങ്ങിൽ പങ്കെടുക്കുന്നത്. രത്തൻ ടാറ്റയുടെ വിയോഗത്തിൽ സംസ്ഥാനത്ത് ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1