ആര്‍.എം.പി നേതാക്കൾ സി.പി.എമ്മിലേക്ക്

For full experience, Download our mobile application:
Get it on Google Play

വടകര : ആര്‍.എം.പി നേതാക്കളടക്കമുള്ള 16 പേര്‍ സി.പി.എമ്മിലേക്ക് മടങ്ങി. അടവ് നയത്തിന്റെ വിജയമെന്ന് സി.പി.എം വിലയിരുത്തുമ്പോള്‍ ആര്‍.എം.പി പ്രതിരോധത്തില്‍. ആര്‍.എം.പി.ഐ വടകര ഏരിയ സെക്രട്ടറി കെ. ലിനീഷ്, ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗം പി. രാജേഷ് (ചിണ്ടന്‍), ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള 16 പേരാണ് ആര്‍.എം.പിയോട് വിട പറഞ്ഞ് സി.പി.എമ്മിലേക്ക് തിരിച്ചെത്തിയത്.

അടുത്തകാലത്തായി സി.പി.എം ആര്‍.എം.പിക്കെതിരെ പുലര്‍ത്തിപ്പോരുന്ന മൃദു നിലപാടുകളാണ് നേതാക്കളടക്കമുള്ളവരെ മാതൃസംഘടനയിലേക്കു തന്നെ തിരിച്ചെത്തിച്ചതെന്നാണ് വിലയിരുത്തല്‍. പൊതുവേദികളിലടക്കം ബദ്ധശത്രുവായ ആര്‍.എം.പിക്കെതിരെ വിമര്‍ശനം ഉയര്‍ത്താതെ അണികളെ പ്രകോപിപ്പിക്കാതിരിക്കാന്‍ സി.പി.എം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പ്രവര്‍ത്തനരംഗത്ത് കുറെക്കാലമായി നിര്‍ജീവമായ പ്രവര്‍ത്തകരാണ് രാജിവെച്ചതെന്ന് ആര്‍.എം.പി വൃത്തങ്ങള്‍ വിശദീകരിക്കുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കർക്കടക വാവുബലി ; തിരുവനന്തപുരം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ മദ്യനിരോധനം

0
തിരുവനന്തപുരം: കർക്കടക വാവുബലിയോടനുബന്ധിച്ച് ഓഗസ്റ്റ് 11 രാത്രി 12 മണി...

1,263 വെബ്‌സൈറ്റുകൾക്കും 4,996 ടെലിഗ്രാം ചാനലുകൾക്കും പൂട്ടിട്ട് കേന്ദ്രം

0
ന്യൂഡൽഹി: സിനിമകളുടെ വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുകയും, അതിന് വഴിയൊരുക്കുകയും ചെയ്ത...

സമൂഹത്തിലെ ഓരോ അഴിമതിയും ധൈര്യത്തോടെ തുറന്നുകാട്ടാൻ യുവാക്കൾ മുന്നോട്ടുവരണം ; നിവിൻ പോളി

0
തിരുവനന്തപുരം: പുതിയ തലമുറ ചോദ്യം ചെയ്യാൻ മടിയില്ലാത്തവരായിരിക്കണമെന്നും സമൂഹത്തിലെ ഓരോ...

വല വലിക്കുന്നതിനിടെ കടലിലേക്ക് കുഴഞ്ഞുവീണ് മത്സ്യത്തൊഴിലാളി മരിച്ചു

0
തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ കടലിൽ കുഴഞ്ഞു വീണ തൊഴിലാളി മരിച്ചു. പുതിയതുറ...