Saturday, April 19, 2025 10:33 am

സിദ്ദീഖ് കാപ്പന്‍ അടക്കം നാലുപേരുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ഹത്രാസില്‍ യു.പി പോലീസ് പിടികൂടി രാജ്യദ്രോഹ കുറ്റം ചുമത്തിയ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ അടക്കം നാലുപേരുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നവംബര്‍ രണ്ടു വരെ നീട്ടി.

14 ദിവസത്തെ ആദ്യ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി തീര്‍ന്ന മുറക്കാണ് വിഡിയോ കോണ്‍ഫറന്‍സിങ് വഴി മഥുര ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അഞ്ജു രാജ്പുത് മുമ്പാകെ നാലു പേരെയും ഹാജരാക്കിയത്.

രാജ്യദ്രോഹ, യു.എ.പി.എ വകുപ്പുകള്‍ പ്രകാരം ചുമത്തിയ കേസുകളില്‍ പോലീസ് അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നതിനാലാണ് കസ്റ്റഡി നീട്ടിയത്. സിദ്ദീഖ് കാപ്പനും അതീഖുര്‍ റഹ്മാന്‍, മസൂദ്, ആലം എന്നിവരും മഥുര ജയിലിലാണ്. ഇവരെ കാണാന്‍ അഭിഭാഷകര്‍ നേരത്തേ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ല.

നാലു പേരും ലക്ഷം രൂപ വീതമുള്ള ബോണ്ട് കെട്ടിവെക്കണമെന്ന് തിങ്കളാഴ്ച മഥുര മാണ്ഡ് സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് ഉത്തരവിട്ടിരുന്നു. അതേസമയം സിദ്ദീഖ് കാപ്പന്റെ ജാമ്യത്തിന് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാനാണ് ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ സുപ്രീംകോടതി നല്‍കിയ നിര്‍ദേശം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൂടുതൽ ട്രെയിനി ജീവനക്കാരെ പിരിച്ചുവിട്ട് ഇൻഫോസിസ്

0
ബംഗളുരൂ : കൂടുതൽ ട്രെയിനി ജീവനക്കാരെ പിരിച്ചുവിട്ട് ഇൻഫോസിസ്. 240 ട്രെയിനികളെയാണ്...

ശബരിമലയിലും മലയാലപ്പുഴയിലും ദർശനം നടത്തി കോൺഗ്രസ് നേതാവ് വി നാരായണ സ്വാമി

0
പത്തനംതിട്ട : മുൻ കേന്ദ്ര മന്ത്രിയും പോണ്ടിച്ചേരി മുഖ്യമന്ത്രിയും മുതിർന്ന...

വാഹന പരിശോധനയിൽ കേരളത്തിലേക്ക് കടത്തുകയായിരുന്ന കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

0
കൽപ്പറ്റ : സംസ്ഥാന അതിർത്തി മുത്തങ്ങയിൽ സുൽത്താൻ ബത്തേരി പോലീസും ഡാൻസാഫ്...