ബിജെപി സ്ഥാനാര്‍ഥികള്‍ മികച്ചതെന്ന പ്രസ്താവന ജാഗ്രതയ്ക്ക് വേണ്ടി ; ഇ.പി ജയരാജൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ ആരോപണങ്ങൾ തള്ളി കടുത്തഭാഷയിൽ പ്രതികരിച്ച് എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ. സതീശനെ പോലെ ബിസിനസുകാരനല്ല താനെന്നും രാജീവ് ചന്ദ്രശേഖറുമായി ബിസിനസ്സ് ബന്ധമില്ലെന്നും ഇപി വ്യക്തമാക്കി. തനിയ്ക്ക് ബിസിനസ് ഉണ്ടെങ്കിൽ അത് മുഴുവൻ സതീശന് സൗജന്യമായി എഴുതിക്കൊടുക്കാമെന്നു പറഞ്ഞ ജയരാജൻ, പ്രതിപക്ഷ നേതാവ് ഇരിക്കുന്ന സ്ഥാനം മനസ്സിലാക്കി പ്രവർത്തിക്കണമെന്നും വിമർശിച്ചു.

എനിയ്ക്ക് ബിസിനസ് ഉണ്ടെങ്കിൽ അത് മുഴുവൻ സതീശന് സൗജന്യമായി എഴുതിക്കൊടുക്കാം. സതീശൻ സ്റ്റാമ്പ് പേപ്പറുമായി വന്നാൽ മതി. എന്റെ ഭാര്യ ഒരു ബിസിനസ്സിലും ഇല്ല. അവർ ഒരു കമ്പനിയിൽ ഷെയർ ഹോൾഡർ മാത്രമാണ്. ഭാര്യയുടെ പേരിലുള്ള എല്ലാ ബിസിനസ്സുകളും സതീശന്റെ ഭാര്യയുടെ പേരിൽ എഴുതിക്കൊടുക്കാം. ഞാൻ കൈരളി ചാനലിന്റെ ഷെയർ ഹോൾഡർ ആണ്. അതാണ് എന്റെ പേരിലുള്ള ഏക ഷെയർ. സതീശനെ പോലെ ഒരു ബിസിനസ് മാനല്ല ഞാൻ. രാജീവ് ചന്ദ്രശേഖറിനെ ഇന്നുവരെ അടുത്തുകണ്ടിട്ടില്ല. ഫോണിൽ പോലും സംസാരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ചിത്രം മാത്രമാണ് കണ്ടിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേരളത്തിലെ പൊതുഗതാഗത വികസനത്തിന് കേന്ദ്രത്തിന്റെ പിന്തുണ : മന്ത്രി നിതിൻ ഗഡ്കരിയുമായി സി.പി. ജോൺ...

0
ന്യുഡല്‍ഹി: പൊതുഗതാഗത വികസനത്തിന് കേന്ദ്രത്തിന്റെ പിന്തുണ തേടി കേന്ദ്ര ഗതാഗത മന്ത്രി...

വെനസ്വേലയിൽ ഇരട്ട ഭൂകമ്പം – തീവ്രത 7.2, 7.5 : ഇതുവരെ 235...

0
ലാ ഗ്വെയ്‌റ (വെനസ്വേല): വെനസ്വേലയെ ദുരിതത്തിലാക്കിയ ഇരട്ട ഭൂകമ്പങ്ങളിൽ മരിച്ചവരുടെ എണ്ണം...

ഓമല്ലൂര്‍ ആര്യഭാരതി സ്കൂളില്‍ അന്തര്‍ദേശീയ യോഗാ ദിനം ആചരിച്ചു

0
ഓമല്ലൂര്‍: അന്തര്‍ദേശീയ യോഗാ ദിനാഘോഷത്തിന്റെ ഭാഗമായി ഓമല്ലൂര്‍ ആര്യഭാരതി ഹൈസ്കൂളില്‍ സ്കൗട്ട്, ഗൈഡ്,...

സുഗതൻ പങ്കെടുക്കാതിരുന്നത് ഒരു കൗൺസിൽ യോഗത്തിൽ മാത്രം ; കൗൺസിലർ സ്ഥാനം നഷ്ടമാകില്ല

0
തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി വാഴോട്ടുകോണം കൗൺസിലർ ആർ.സുഗതൻ...