കാളികാവ് : അടക്കാക്കുണ്ട് റാവുത്തൻകാട്ടിൽ ടാപ്പിങ് തൊഴിലാളി ഗഫൂറലിയെ കൊന്ന കടുവക്കായുള്ള തിരച്ചിൽ ആറാം ദിവസത്തിലേക്ക്. തിങ്കളാഴ്ചയും ദൗത്യം വിജയം കണ്ടില്ല. കനത്ത മഴക്കിടയിലും കാളികാവ്, കരുവാരകുണ്ട് പഞ്ചായത്തുകളിലെ വനമേഖലയിൽ ദ്രുതകർമസേന സംഘം വ്യാപക തിരച്ചിലിലാണ്. അതിനിടെ മഞ്ഞൾപാറ ഭാഗത്ത് കടുവയുടെ വ്യക്തമായ കാൽപ്പാടുകൾ കണ്ടത് പ്രതീക്ഷയേകുന്നു. കടുവ വനമേഖലയിലേക്ക് മടങ്ങിയിട്ടില്ലെന്നാണ് ഇത് നൽകുന്ന സൂചന. മുമ്പ് മഞ്ഞൾപ്പാറക്കടുത്ത് കേരള എസ്റ്റേറ്റ് കനിയൻമേട് ഭാഗത്ത് വനം ജീവനക്കാരും നാട്ടുകാരും കടുവയെ കണ്ടിരുന്നു. ഈ ഭാഗത്തോ റാവുത്തൻകാട് എസ്റ്റേറ്റിലോ തങ്ങുന്നുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് ദ്രുതകർമ സേന. ഒന്നിലധികം കടുവകളുണ്ടാകാനുള്ള സാധ്യതയും വനംവകുപ്പ് തള്ളുന്നില്ല.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























