Sunday, May 11, 2025 12:16 am

കല്ലുകൊണ്ട് വീട് തകര്‍ത്ത് മോഷണം ; പ്രതിയെ കര്‍ണാടകയിലെത്തി പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : തിരുത്തിയാട് അഴകൊടി ക്ഷേത്രത്തിനുസമീപം ആളില്ലാത്ത വീട്ടില്‍നിന്ന് പണവും വസ്ത്രങ്ങളും മോഷ്ടിച്ച ആളെ കര്‍ണാടക ചൗക്കി ഗ്രാമത്തില്‍നിന്ന് പിടികൂടി. ചിക്കമഗളൂരു ചൗക്കിയിലെ അനില്‍കുമാറിനെയാണ് (38) നടക്കാവ് എസ്.ഐ കൈലാസ് നാഥി‍െന്‍റ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. മംഗളൂരുവില്‍നിന്ന് െട്രയിനില്‍ കോഴിക്കോട് എത്തി റെയില്‍വേ സ്റ്റേഷന്‍, പാളയം തുടങ്ങിയ സ്ഥലങ്ങളില്‍ തങ്ങി രാത്രി കറങ്ങി ആള്‍താമസമില്ലാത്ത വീടുകളില്‍ കനം കൂടിയ കല്ലുകള്‍ ഉപയോഗിച്ച്‌ വാതിലും ജനലും കുത്തിപ്പൊളിച്ച്‌ കളവ് നടത്തുകയാണ് ഇയാളുടെ രീതി.

15 വര്‍ഷത്തോളമായി ചിക്കമഗളൂരുവിലെ വീട്ടില്‍ വരാതെ മംഗളൂരുവിലാണ് താമസിച്ചത്. മാസങ്ങളായി ഇയാളെപ്പറ്റി അന്വേഷണം നടത്തുകയായിരുന്നു. അമ്മാവന്‍റെ മരണാനന്തര ചടങ്ങിനായി പ്രതി ചൗക്കി ഗ്രാമത്തിലെത്തിയതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. തുടര്‍ന്ന് ചിക്കമഗളൂരു ചൗക്കി ഗ്രാമത്തിലെ ഇയാളുടെ വീട് രാത്രി വളഞ്ഞു. പുലര്‍ച്ചെ വീട്ടിലെത്തിയ പ്രതിയെ പിടികൂടി നടക്കാവ് സ്റ്റേഷനില്‍ എത്തിച്ച്‌ ചോദ്യംചെയ്തതില്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.

മംഗളൂരു, ശിവമൊഗ്ഗ, ഉടുപ്പി, ചേവായൂര്‍, മെഡിക്കല്‍ കോളജ്, കുന്ദമംഗലം, നടക്കാവ്, കൊയിലാണ്ടി എന്നിവിടങ്ങളിലായി 25 മോഷണ കേസുകളില്‍ പ്രതിയാണ്. ലഹരിക്ക് അടിമയായ അനില്‍ മംഗളൂരുവില്‍ കഞ്ചാവ് വില്‍പന നടത്തിയതിന് പോലീസ് പിടിയിലായി ജാമ്യത്തിലിറങ്ങിയതാണ്. പലതവണയായി 10 വര്‍ഷത്തോളം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്.

നടക്കാവ് പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ദിനേഷ് കുമാറിനെ കൂടാതെ പ്രത്യേക അന്വേഷണസംഘത്തിലെ എ.എസ്.ഐ എം.മുഹമ്മദ് ഷാഫി, എസ്.സി.പി.ഒ കെ.അഖിലേഷ്, സി.പി.ഒമാരായ ശ്രീജിത്ത് പടിയാത്ത്, ജിനേഷ് ചൂലൂര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടി കോഴിക്കോട് എത്തിച്ചത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രാജ്യത്ത് കൊവിഡ് മരണങ്ങള്‍ ഏറ്റവും കൃത്യതയോടെയും സുതാര്യതയോടെയും കണക്കാക്കിയ സംസ്ഥാനം കേരളമാണെന്ന് ആരോഗ്യമന്ത്രി വീണാ...

0
തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് മരണങ്ങള്‍ ഏറ്റവും കൃത്യതയോടെയും സുതാര്യതയോടെയും കണക്കാക്കിയ സംസ്ഥാനം...

കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി വെളളാപ്പളളി നടേശന്‍

0
ആലപ്പുഴ: കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതിനു പിന്നാലെ കോണ്‍ഗ്രസിനെതിരെ...

ഇന്ത്യ-പാക് വെടിനിർത്തലിന് പിന്നാലെ വീണ്ടും പാകിസ്ഥാൻ കരാർ ലംഘിച്ചെന്ന് ഇന്ത്യ

0
ദില്ലി: ഇന്ത്യ-പാക് വെടിനിർത്തലിന് പിന്നാലെ വീണ്ടും പാകിസ്ഥാൻ കരാർ ലംഘിച്ചെന്ന് ഇന്ത്യ....

കേരളത്തിൽ കാലവർഷം ഇപ്രാവശ്യം നേരത്തെ എത്താൻ സാധ്യത എന്ന് സൂചന

0
തിരുവനന്തപുരം: കേരളത്തിൽ കാലവർഷം ഇപ്രാവശ്യം നേരത്തെ എത്താൻ സാധ്യത എന്ന് സൂചന....