കൊലക്കേസ് പ്രതിയെ ടിപ്പറിടിച്ച് കൊലപ്പെടുത്തിയ സംഭവം ; ഒരാള്‍കൂടി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

വെള്ളറട: വടകര ജോസ്കൊലക്കേസ് പ്രതിയെ ടിപ്പറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാള്‍കൂടി പൊലീസ് പിടിയില്‍. കീഴാറൂര്‍ കലിങ്കുവിള വിഷ്ണു ഭവനില്‍ വിഷ്ണു(31)വിനെയാണ് പിടികൂടിയത്. മാരായമുട്ടം പോലീസ് ആണ് ഇയാളെ പിടികൂടിയത്. രഞ്ജിത്തിനെ ടിപ്പര്‍ ഇടിച്ച് കൊലപ്പെടുത്തിയ ഒന്നാം പ്രതിയായ ശരത്തിന് തെളിവുകള്‍ നശിപ്പിക്കാന്‍ സഹായിച്ച കുറ്റത്തിനാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. പിടിയിലായ വിഷ്ണു ഒളിവില്‍ കഴിയവെ കോടതിയില്‍ ഹാജരായ ഒന്നാം പ്രതി ശരത്തിന്‍റെ മൊബൈല്‍ ഫോണില്‍ ഉണ്ടായിരുന്ന തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.

പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ ഒന്നാം പ്രതിയായ ശരത്തിനെ പോലീസ് വിശദമായി ചോദ്യം ചെയ്തശേഷം കുറ്റപത്രം തയാറാക്കി. ശരത്തിനെ ഇന്നലെ വീണ്ടും കോടതിയില്‍ ഹാജരാക്കി. രഞ്ജിത്ത് ജീവിച്ചിരുന്നാല്‍ തന്നെയും ജേഷ്ഠനെയും കൊല്ലുമെന്ന ഭീതിയിലാണ് രഞ്ജിത്തിനെ വകവരുത്തിയതെന്ന് ഒന്നാം പ്രതിയായ ശരത് പോലീസിനോടു പറഞ്ഞു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാദ വാഹന പിഴയുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്ത രണ്ട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ...

0
അടൂർ: അടൂരിലെ വിവാദ വാഹന പിഴയുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്ത രണ്ട്...

ഇടുക്കി ജില്ലയിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിരുന്ന വിലക്കുകൾ നീക്കി

0
ഇടുക്കി: ഇടുക്കി ജില്ലയിൽ കനത്ത മഴയ്ക്ക് ശമനമായതോടെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിരുന്ന...

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 14 വയസ്സുള്ള രണ്ട് വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

0
കണ്ണൂര്‍: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 14 വയസ്സുള്ള രണ്ട് വിദ്യാര്‍ഥിനികളെ ലൈംഗികമായി...

ഇടുക്കി ജില്ലാ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതായി പരാതി

0
ഇടുക്കി: ഇടുക്കി ജില്ലാ ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ രോഗികൾക്ക് ചികിത്സ വൈകിയതായും...