തിരുവനന്തപുരം : മാസപ്പടി കേസിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആടിനെ പട്ടിയാക്കുന്ന സമീപനം ആണ് സ്വീകരിച്ചതെന്ന് ബിജെപി നേതാവ് വി. മുരളീധരൻ. കേസ് രാഷ്ട്രീയ പ്രേരിതം എന്ന് പറഞ്ഞ് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തൻ്റെ കൈകൾ ശുദ്ധമെന്ന് പറയുന്ന മുഖ്യമന്ത്രി എന്ത് സേവനം നൽകിയതിനാണ് മകൾക്ക് കരിമണൽ കമ്പനിയിൽ നിന്ന് പണം കിട്ടിയത് എന്ന് വ്യക്തമാക്കിയിട്ടില്ലെന്നും മുരളീധരൻ വിമർശിച്ചു. സാമ്പത്തിക തട്ടിപ്പുകൾ നടക്കുമ്പോൾ രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്കും സിപിഐഎം നേതാക്കന്മാർക്കും കൈ കഴുകാൻ ആകില്ല. മുഖ്യമന്ത്രിക്ക് ആ കസേരയിൽ ഇരിക്കാൻ യോഗ്യത ഇല്ല. മുഖ്യമന്ത്രി രാജി വെയ്ക്കണം. അന്വേഷണം തുടങ്ങിയപ്പോൾ കോൺഗ്രസിനുണ്ടായിരുന്നത് സിപിഐഎമ്മിനെ സഹായിക്കുന്ന സമീപനമെന്നും വി മുരളീധരൻ വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1