Tuesday, April 16, 2024 9:20 am

ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തരല്ലെന്ന് മരിച്ച സജീവന്റെ സഹോദരന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്‌ : ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തരല്ലെന്ന് മരിച്ച സജീവന്റെ സഹോദരന്‍. പോലീസ് മര്‍ദനത്തെ തുടര്‍ന്നാണ് സജീവന്‍ മരിച്ചതെന്ന് കോടതിയെ ബോദ്ധ്യപ്പെടുത്താന്‍ ക്രൈംബ്രാഞ്ചിനായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സജീവനെ ക്രൂരമായി മര്‍ദിച്ച പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. മരണകാരണം ഹൃദയാഘാതം മൂലമാണെന്ന് പറയുന്നത് അംഗീകരിക്കാനാകില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ മാസം 22നാണ് വടകര താഴെ കോലോത്ത് പൊന്‍മേരി പറമ്പില്‍ സജീവന്‍ (42) മരിച്ചത്.

Lok Sabha Elections 2024 - Kerala

ജൂലായ് 21ന് രാത്രിയാണ് സജീവനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. സജീവനും സുഹൃത്തുകളും സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതിന് പിന്നാലെയായിരുന്നു നടപടി. മദ്യപിച്ച കാര്യം പോലീസിനോട് സമ്മതിച്ചപ്പോള്‍, എസ്ഐ സജീവനെ മര്‍ദിച്ചെന്നും സുഹൃത്തുക്കള്‍ ആരോപിച്ചിരുന്നു. സ്റ്റേഷന്‍ വളപ്പില്‍ കുഴഞ്ഞുവീണ സജീവനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്നും ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്ന് അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പന്തളത്ത് സ്വകാര്യ ബസുകളുടെ ഇടയില്‍പ്പെട്ട് യാത്രക്കാരന് ഗുരുതര പരിക്ക്

0
പന്തളം : സ്വകാര്യ ബസുകളുടെ ഇടയില്‍പ്പെട്ട് യാത്രക്കാരന് ഗുരുതര പരിക്ക്. ഉളന്നൂര്‍...

ഞാൻ സുരക്ഷിതയാണ് ; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി കുടുംബവുമായി ഫോണിൽ സംസാരിച്ചു

0
തിരുവനന്തപുരം: ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി ആന്റസ ജോസഫ് കുടുംബവുമായി...

കരുവന്നൂർ ബാങ്ക് : നിക്ഷേപകരുടെ പണം കേന്ദ്രം തിരികെ നൽകുന്നതിലേക്ക് തീരുമാനമാകുന്നു

0
കൊച്ചി: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിൽ നിക്ഷേപകരുടെ പണം കേന്ദ്രം തിരികെനൽകുന്നതിലേക്ക് കാര്യങ്ങൾ...

നിർമാണത്തിലിരുന്ന വീടിന്‍റെ മേൽക്കൂര തകർന്ന് അപകടം ; രണ്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം

0
ലക്നോ: യുപി യിൽ നിർമാണത്തിലിരിക്കുന്ന വീടിന്‍റെ മേൽക്കൂര തകർന്ന് രണ്ട് തൊഴിലാളികൾ...