പൂയംകുട്ടിയില്‍ കിണറ്റില്‍ വീണ കാട്ടാനയെ രക്ഷിച്ചു ; കരക്കുകയറിയ കൊമ്പന്‍ സ്കൂട്ടര്‍ തകര്‍ത്തു

For full experience, Download our mobile application:
Get it on Google Play

കോതമംഗലം : പൂയംകുട്ടി കപ്പേളപ്പടിയില്‍ സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വീണ കാട്ടാനയെ രക്ഷിച്ചു. കിണറിന്റെ  തിട്ട ഇടിച്ച്‌  മുകളിലേക്ക് കയറാനുള്ള വഴിയുണ്ടാക്കിയാണ് ആനയെ രക്ഷിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ജെസിബി ഉപയോഗിച്ചാണ് കിണറിന്റെ തിട്ട ഇടിച്ചത്. ഏതാനും സമയത്തെ പരിശ്രമത്തിനു ശേഷം ആന കരയ്ക്കുകയറി. വഴിയിലിറങ്ങിയ ആന റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു സ്കൂട്ടര്‍ തകര്‍ത്തു. പിന്നീട് പുഴയിലിറങ്ങി കാട്ടിലേക്ക് കയറിപ്പോയി.

പൂയംകുട്ടി കപ്പേളപ്പടി പടിഞ്ഞാറേക്കര എല്‍ദോസിന്റെ  കിണറ്റിലാണ് ഏകദേശം ഇരുപത് വയസിന് മേല്‍ പ്രായം തോന്നിക്കുന്ന കൊമ്പന്‍ വീണത്. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. പൂയംകുട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചറാണ് എല്‍ദോസ്. വിവരം അറിയച്ചതിനെ തുടര്‍ന്ന് കുട്ടമ്പുഴ റേഞ്ച് ഓഫിസര്‍ റോബിന്‍ ജോര്‍ജിന്റെ  നേതൃത്വത്തില്‍ വനപാലക സംഘം സ്ഥലത്തെത്തി. എന്നാല്‍ നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു. ആനയെ രക്ഷിച്ച ശേഷം ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ ജനവാസമേഖലയില്‍ വൈദ്യുതി വേലികള്‍ സ്ഥാപിക്കാമെന്ന് തീരുമാനമായി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗുരുവായൂർ ഭണ്ഡാര വരവിന്റെ സ്വർണജൂബിലി വർഷത്തിൽ സർവകാല റെക്കോർഡ്

0
ഗുരുവായൂർ: ഗുരുവായൂർ ക്ഷേേത്രത്തിലെ ഭണ്ഡാര വരവിന് ഒരു ചരിത്ര നാഴികക്കല്ല്. പ്രതിമാസ...

സ്വർണവില ഇന്ന് വീണ്ടും കുത്തനെ ഇടിഞ്ഞു

0
കൊച്ചി: രണ്ട് ദിവസമായി നാലുതവണ കുറഞ്ഞ സ്വർണവില ഇന്ന് വീണ്ടും കുത്തനെ...

അയ്മനം ഇൻഡോർ സ്റ്റേഡിയത്തിന്‍റെ ശോചനീയ അവസ്ഥയിൽ ഇടപെടലുമായി മന്ത്രി ഒ ജെ ജനീഷ്

0
കോട്ടയം : കോട്ടയം അയ്മനം ഇൻഡോർ സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥയിൽ കായിക മന്ത്രി...

കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍

0
ന്യൂഡല്‍ഹി: കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍....