Thursday, May 2, 2024 9:31 am

ഇന്ത്യ എ ടീമിനെ നയിക്കുന്നത്‌ വെല്ലുവിളി ; സഞ്‌ജു സാംസണ്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇന്ത്യ എ ടീമിനെ നയിക്കുന്നത്‌ വെല്ലുവിളിയായി കാണുന്നുവെന്ന്‌ ക്യാപ്‌റ്റന്‍ സഞ്‌ജു സാംസണ്‍. ഈ മാസം 28ന് കാര്യവട്ടം സ്‌പോര്‍ട്ട്‌സ് ഹബ്ബില്‍ ( ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം) നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 ക്രിക്കറ്റ് മത്സരത്തിന്‍റെ ടിക്കറ്റ് വില്‍പനയുടെ ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പുതിയ ടീമാണ്. ആ വെല്ലുവിളി മറികടക്കാന്‍ കഴിയുമെന്ന പൂര്‍ണവിശ്വാസമുണ്ട്‌. ന്യുസിലന്‍ഡ്‌ നല്ല ടീമാണ്. നന്നായി കളിക്കണം. പരമാവധി റണ്‍ നേടുകയാണു തന്‍റെ ലക്ഷ്യം. ചൊവ്വാഴ്‌ച ടീമിനൊപ്പം ചേര്‍ന്ന്‌ പരിശീലനം ആരംഭിക്കും. ഇന്ത്യന്‍ ടീമില്‍ എല്ലാവരും കൂട്ടുകാരാണ്. അവര്‍ക്ക്‌ കേരളത്തില്‍ വരാന്‍ ഇഷ്ടമാണ്. നാട്ടുകാരില്‍നിന്ന്‌ ഇത്ര വലിയ പിന്തുണ പ്രതീക്ഷിച്ചില്ല. അവരുടെ പിന്തുണയിലാണ് കളിക്കുന്നത്‌. എനിക്കുവേണ്ടി സംസാരിക്കുമ്പോള്‍ സന്തോഷമുണ്ട്‌. ഇന്ത്യന്‍ സീനിയര്‍ ടീമില്‍ ഇടമില്ലാത്തതിനെക്കുറിച്ച്‌ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങള്‍ കണ്ടു. അത്‌ ആവേശത്തില്‍ പറയുന്നതാണ്.

ഗ്രീന്‍ ഫീല്‍ഡിലെ കളി ഞാനും കാണും. ഉയര്‍ന്ന സ്‌കോര്‍ പിറക്കുന്ന കളിയുണ്ടാകട്ടെ. ബൗളര്‍മാരെ ബഹുമാനത്തോടെയാണു സമീപിക്കുന്നത്‌. ചിലപ്പോള്‍ ആരെറിഞ്ഞാലും ഔട്ടാകും. പരമാവധി റണ്‍ അടിക്കുകയാണു ലക്ഷ്യമെന്നും സഞ്‌ജു പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചെങ്ങറയിലെ അപകട വളവ് നേരേയാക്കണമെന്ന ആവശ്യം ശക്തം

0
കോന്നി : അട്ടച്ചാക്കൽ - കുമ്പളാംപൊയ്ക റോഡിലെ ചെങ്ങറ ജി.സി.എസ്.എൽ.പി സ്കൂളിന്‍റെ...

ഗതാഗതമന്ത്രിയുടേത് വംശീയ പരാമർശം ; കെബി ഗണേഷ് കുമാറിന്റെ പരാമർശത്തിനെതിരെ സിഐടിയു

0
മലപ്പുറം: മലപ്പുറത്ത് ഡ്രൈവിങ് സ്കൂൾ മാഫിയ സംഘ പ്രവർത്തിക്കുന്നുവെന്ന ഗതാഗത മന്ത്രി...

ആചാരപരമായ ചടങ്ങുകള്‍ നടത്താതെയുള്ള ഹൈന്ദവ വിവാഹങ്ങള്‍ക്ക് നിയമസാധുതയില്ല – സുപ്രീം കോടതി

0
ന്യൂഡല്‍ഹി: ശരിയായവിധത്തിലുള്ള ചടങ്ങുകളില്ലാതെ നടത്തുന്ന ഹൈന്ദവ വിവാഹങ്ങള്‍ക്ക് സാധുതയില്ലെന്ന് സുപ്രീംകോടതി. ഹൈന്ദവ...

പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമത്തെക്കുറിച്ച് അറിഞ്ഞിട്ടും സ്ഥാനാർഥിയാക്കിയത് മോദിയുടെ കാപട്യത്തിന് തെളിവ് ; പ്രകാശ് രാജ്

0
ഡല്‍ഹി: ജെഡിഎസ് എം.പി പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമം നേരത്തെ അറിഞ്ഞിട്ടും സ്ഥാനാർഥിയാക്കിയതും...