കനാലിൽ കുളിക്കാനിറങ്ങിയ യുവാവിന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

മെഡിക്കൽ കോളജ്: കനാലിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. തിരുമല മങ്കാട്ടുകടവ് തകിടിയിൽ 2-സി യിൽ എം.സി അരുൺ (35) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കൂട്ടുകാരുമൊത്ത് ഒരു ഓട്ടോറിക്ഷയിൽ കാട്ടാക്കട ഭാഗത്തേക്കുപോയ അരുൺ നെയ്യാറ്റിൻകര-പാറശാല ഭാഗത്തേക്ക് ഒഴുകുന്ന കനാലിൽ കുളിക്കാനിറങ്ങിയതായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. മൂന്നു സുഹൃത്തുക്കൾക്കൊപ്പം ആണ് അരുൺ എത്തിയത്. ഇതിൽ അരുണിനൊപ്പം ഒരാൾകൂടി കുളിക്കുന്നതിനു വേണ്ടി കനാലിലേക്ക് ഇറങ്ങി. ഇതിനിടെയാണ് കനാലിലെ ഒഴുക്കിൽപ്പെട്ട് അരുണിനെ കാണാതായത്.

ഒപ്പമുണ്ടായിരുന്നവർ അറിയിച്ച് നാട്ടുകാർ എത്തി അരുണിനെ പുറത്തെടുത്ത് സമീപത്തെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം തൈക്കാട് ശാന്തി കവാടത്തിൽ സംസ്കരിച്ചു. മഹീന്ദ്ര ഫിനാൻസിലെ ജീവനക്കാരനായിരുന്നു അരുൺ. പരേതനായ മോഹനകുമാരൻ നായർ-ചന്ദ്രിക ദേവി ദമ്പതികളുടെ മകനാണ്. സഹോദരൻ: അജി (കേരള പൊലീസ്). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന് നടക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നി എം.എൽ.എ അഡ്വ. പഴകുളം മധുവിന്റെ നേതൃത്വത്തിൽ ലോകകപ്പ് സെമി ഫൈനൽ ബിഗ് സ്ക്രീനില്‍

0
റാന്നി : റാന്നി എം.എൽ.എ അഡ്വ.പഴകുളം മധുവിന്റെ നേതൃത്വത്തിൽ ഇട്ടിയപ്പാറ ബസ്...

പത്തനംതിട്ട സെൻട്രൽ റോട്ടറി ക്ലബ്ബിന് പുതിയ ഭാരവാഹികള്‍ : ജോർജ്ജ് ബി.വർഗീസ് പ്രസിഡന്റ്

0
പത്തനംതിട്ട : പത്തനംതിട്ട സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ 2026-27 വർഷത്തെ ഭാരവാഹികളുടെ...

കലഞ്ഞൂര്‍ വാഹനാപകടം : പരിക്കേറ്റ സ്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

0
കലഞ്ഞൂര്‍ : കലഞ്ഞൂര്‍ വലിയ പള്ളിക്ക് സമീപം ഇന്ന് നടന്ന വാഹനാപകടത്തില്‍ ഗുരുതരമായി...

യൂട്യൂബർ രാജൻ ജോസഫിനെതിരെ വീണ്ടും കേസ്

0
പത്തനംതിട്ട : ജില്ലാപഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചെന്ന...