ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം ഇറാനും ഒമാനുമാണെന്ന് അബ്ബാസ് അരാഗ്‌ചി വ്യക്തമാക്കി

For full experience, Download our mobile application:
Get it on Google Play

തെഹ്‌റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി പങ്കുവെച്ച കാര്യങ്ങൾ വലിയ ശ്രദ്ധ നേടുകയാണ്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ പ്രത്യേക സമാധാന ദൂതനായ സ്റ്റീവ് വിറ്റ്കോഫുമായുള്ള ചർച്ചക്ക് ശേഷം അദ്ദേഹവുമായി നടത്തിയ ആശയവിനിമയങ്ങൾ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ ഭാവി, അമേരിക്കയുടെ കരയാക്രമണത്തെ നേരിടാനുള്ള ഇറാന്റെ തയ്യാറെടുപ്പുകൾ എന്നീ മൂന്ന് സുപ്രധാന വിഷയങ്ങളിൽ അബ്ബാസ് അരാഗ്ചി നിലപാട് വ്യക്തമാക്കി.

അൽ ജസീറയുമായി സംസാരിച്ച അബ്ബാസ് അരാഗ്ചി സ്റ്റീവ് വിറ്റ്കോഫുമായി താൻ ആശയവിനിമയം നടത്തിയതായി സ്ഥിരീകരിച്ചു. എന്നാൽ ഇതിനെ ഒരു ഔദ്യോഗിക ‘ചർച്ച’ ആയി കണക്കാക്കാനാവില്ലെന്ന് അദ്ദേഹം തീർത്തുപറഞ്ഞു. വിറ്റ്കോഫിൽ നിന്ന് നേരിട്ട് സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും, അമേരിക്കയുമായുള്ള ചർച്ചകളിൽ ഇറാനു ഒട്ടും വിശ്വാസമില്ല. മുൻകാലങ്ങളിൽ, പ്രത്യേകിച്ചും ആണവക്കരാറിൽ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റവും ചർച്ചകൾക്കിടയിലുള്ള ആക്രമണങ്ങളും ചൂണ്ടിക്കാട്ടി, അമേരിക്കയോടുള്ള തങ്ങളുടെ വിശ്വാസ്യത തികച്ചും ശൂന്യമാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബന്ധു നിയമന വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി.സതീശന്‍

0
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. വിവാദം...

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ 20 തൃണമൂൽ എംപിമാർ ബിജെപിയിലേക്കെന്ന് അഭ്യൂഹം

0
കൊൽക്കൊത്ത: ബംഗാളിൽ പാര്‍ട്ടിയുടെ ചരിത്രത്തിലുണ്ടായ ഏറ്റവും വലിയ തിരിച്ചടിയുടെ ആഘാതത്തിന് പിന്നാലെ...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിലെ അണ്ടർ സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ

0
ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിലെ അണ്ടർ സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ...

ഇന്ത്യക്ക് കനത്ത തിരിച്ചടി ; അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ വിരാട് കോഹ്‌ലി കളിക്കില്ല

0
മുംബൈ : അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയിൽ ഇന്ത്യൻ സ്റ്റാർ...