തിരുവനന്തപുരം: മാനവീയം തെരുവിടം കൾച്ചറൽ കളക്ടീവിന്റെ ട്രഷറർ സ്ഥാനം കെ.എസ്.ടി.എ. നേതാവ് രാജിവെച്ചത് അഭിമന്യുവിന്റെ പേരിലുള്ള ധനസമാഹരണത്തിൽ സുതാര്യത ഇല്ലാത്തതിനാൽ. ധനസമാഹരണവുമായി ബന്ധപ്പെട്ട് സി.പി.എമ്മിന് പരാതി ലഭിച്ചിട്ടില്ല എന്ന നേതാക്കളുടെ വാദവും പൊളിയുന്നു. മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട എസ്.എഫ്.ഐ. പ്രവർത്തകൻ അഭിമന്യുവിന്റെ പേരിൽ ഫണ്ട് സ്വരൂപിച്ചതിൽ പരാതി ഉയർന്നതായി കഴിഞ്ഞ ദിവസം മാതൃഭൂമി വാർത്ത നൽകിയിരുന്നു. ഫണ്ട് പിരിവ് തുടങ്ങിയ 2018-ൽ സംഘടനയുടെ ട്രഷറർ ആയി തിരഞ്ഞെടുത്തിരുന്ന കെ.എസ്.ടി.എ. നേതാവ് ഇപ്പോൾ ആ സ്ഥാനത്തില്ല. ഇത്രകാലം കഴിഞ്ഞിട്ടും ഫണ്ട് വിനിയോഗിക്കാത്തതിൽ പ്രതിഷേധം ഉയർന്നതോടെയാണ് കഴിഞ്ഞയാഴ്ച ഇവർ രാജിെവച്ചതെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു. ട്രഷറർ ഇല്ലാതെ സംഘടനയുടെ സാമ്പത്തിക ഇടപാടുകൾ എങ്ങനെ നടക്കുന്നു എന്ന ചോദ്യവുമുയർന്നിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























