കൊലക്കേസില്‍ നാല് വര്‍ഷം തടവ് ; മുഖ്താര്‍ അന്‍സാരിയുടെ സഹോദരന് എംപി സ്ഥാനം നഷ്ടമായി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ഗുണ്ടാ-രാഷ്ട്രീയ നേതാവ് മുഖ്താര്‍ അന്‍സാരിയുടെ സഹോദരന്‍ അഫ്സല്‍ അന്‍സാരിയെ ഏപ്രില്‍ 29 മുതല്‍ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതായി ലോക്സഭാ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം. തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഉത്തര്‍പ്രദേശിലെ കോടതി നാല് വര്‍ഷം തടവിന് ശിക്ഷിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിനെ അയോഗ്യനാക്കിയത്.

ഗാസിപൂരില്‍ നിന്നുള്ള ലോക്സഭാംഗമായ അന്‍സാരിയെ ശനിയാഴ്ച കോടതി നാല് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ഇയാളുടെ സഹോദരനും ക്രിമിനല്‍ രാഷ്ട്രീയക്കാരനുമായ മുഖ്താര്‍ അന്‍സാരിയും ഇതേ കേസില്‍ 10 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടു. 2007ല്‍ അന്‍സാരി സഹോദരന്മാര്‍ക്കെതിരെ ഗുണ്ടാനിയമപ്രകാരം കേസെടുക്കുകയും 2022ല്‍ അവര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം ചുമത്തുകയും ചെയ്തിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ എഡിജിപി ഓഫീസിൽ എസ്ഐടി പരിശോധന നടത്തി

0
തിരുവനന്തപുരം: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ എഡിജിപി ഓഫീസിൽ എസ്ഐടി...

പത്തനംതിട്ട ജനറല്‍ ആശുപത്രി പരിസരം കാടുകയറുന്നു; വൃത്തിയാക്കാന്‍ നടപടിയില്ല

0
പത്തനംതിട്ട : നാടെങ്ങും മഴക്കാല പൂര്‍വ്വ ശുചീകരണം നടക്കുമ്പോള്‍ നിരവധി രോഗികള്‍ ദിവസവും...

മാക്കൂട്ടം ചുരത്തില്‍ ചെങ്കല്‍ലോറിയും കാറും കൂട്ടിയിടിച്ചു ; യുവാവിന് ദാരുണാന്ത്യം

0
കണ്ണൂര്‍ : മാക്കൂട്ടം ചുരം റോഡില്‍ പെരുമ്പാടിക്ക് സമീപം മിനി ലോറിയും...

ടെലഗ്രാം നിരോധനത്തിന് പിന്നില്‍ റിലയന്‍സും വാട്സ്ആപ്പുമെന്ന് സിഇഒ പവേല്‍ ദുരോവ്

0
ന്യൂഡല്‍ഹി: ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക വിലക്കേർപ്പെടുത്തിയതിന് പിന്നാലെ, റിലയൻസ് ഗ്രൂപ്പിനും എതിരാളികളായ...