കൊലക്കേസില്‍ നാല് വര്‍ഷം തടവ് ; മുഖ്താര്‍ അന്‍സാരിയുടെ സഹോദരന് എംപി സ്ഥാനം നഷ്ടമായി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ഗുണ്ടാ-രാഷ്ട്രീയ നേതാവ് മുഖ്താര്‍ അന്‍സാരിയുടെ സഹോദരന്‍ അഫ്സല്‍ അന്‍സാരിയെ ഏപ്രില്‍ 29 മുതല്‍ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതായി ലോക്സഭാ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം. തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഉത്തര്‍പ്രദേശിലെ കോടതി നാല് വര്‍ഷം തടവിന് ശിക്ഷിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിനെ അയോഗ്യനാക്കിയത്.

ഗാസിപൂരില്‍ നിന്നുള്ള ലോക്സഭാംഗമായ അന്‍സാരിയെ ശനിയാഴ്ച കോടതി നാല് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ഇയാളുടെ സഹോദരനും ക്രിമിനല്‍ രാഷ്ട്രീയക്കാരനുമായ മുഖ്താര്‍ അന്‍സാരിയും ഇതേ കേസില്‍ 10 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടു. 2007ല്‍ അന്‍സാരി സഹോദരന്മാര്‍ക്കെതിരെ ഗുണ്ടാനിയമപ്രകാരം കേസെടുക്കുകയും 2022ല്‍ അവര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം ചുമത്തുകയും ചെയ്തിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വാഹനാപകടങ്ങളിൽ ചികിത്സാച്ചെലവ് ഒന്നരലക്ഷം നൽകും ; കേന്ദ്ര പദ്ധതി പിഎം രാഹത്ത് നടപ്പാക്കി കേരളം

0
തിരുവനന്തപുരം : വാഹനാപകടങ്ങളിൽ ഗുരുതരപരിക്കേൽക്കുന്നവർക്ക് ഒന്നരലക്ഷം രൂപ ചികിത്സാച്ചെലവ് ഉടൻ അനുവദിക്കുന്ന...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന്റെ ദൈർഘ്യം കൂടുന്നു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന്റെ ദൈർഘ്യം കൂടുന്നു. പലതവണയായി കഴിഞ്ഞദിവസം ഒന്നരമണിക്കൂർ...

കർണാടകയിൽ ബസ് കാത്തുനിന്ന യുവതിയെ ഓടിച്ചിട്ട് വെട്ടിക്കൊലപ്പെടുത്തി ; പ്രതി രക്ഷപെട്ടു

0
ബെംഗളൂരു : കർണാടകയിലെ ബണ്ട്വാളിൽ പട്ടാപ്പകൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തി. ബിസി റോഡിലെ...