Sunday, June 16, 2024 1:00 am

ആഷിഖുല്‍ ഇസ്ലാമിെന്‍റ മൃതദേഹം സ്വദേശമായ മുര്‍ഷിദാബാദിലെത്തിച്ച്‌ ഖബറടക്കി

For full experience, Download our mobile application:
Get it on Google Play

ഇരിക്കൂര്‍: സുഹൃത്തുക്കള്‍ കൊന്ന് കുഴിച്ചുമൂടിയ ആഷിഖുല്‍ ഇസ്ലാമിെന്‍റ മൃതദേഹം സ്വദേശമായ മുര്‍ഷിദാബാദിലെത്തിച്ച്‌ ഖബറടക്കി. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ആഷിഖുല്‍ ഇസ്ലാമിെന്‍റ കുഴിച്ചുമൂടിയ മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ് മോര്‍ട്ടത്തിനുശേഷം മൃതദേഹം ഇരിക്കൂറില്‍ ഖബറടക്കുന്നതിനെക്കുറിച്ച്‌ സ്ഥലത്തുണ്ടായിരുന്ന സഹോദരന്മാരായ മൊമീനുല്‍ ഇസ്ലാമിനോടും റഫീഖുല്‍ ഇസ്ലാമിനോടും പോലീസും അധികൃതരും അഭിപ്രായം തേടിയിരുന്നു. എന്നാല്‍, വെറും അസ്ഥികൂടം മാത്രമാണെങ്കിലും അത് സ്വന്തംഗ്രാമത്തിലേക്ക് കൊണ്ടുപോകണമെന്നായിരുന്നു ഇരുവരും മറുപടി പറഞ്ഞത്.

അവിടെ ഉപ്പയും ഉമ്മയും സഹോദരെന്‍റ ഭാര്യയും മക്കളും രണ്ട് മാസമായി പ്രയാസപ്പെട്ട് കഴിയുകയാണെന്ന് അറിയിച്ചതിെന്‍റ അടിസ്ഥാനത്തിലാണ് 3000 കിലോമീറ്റര്‍ അകലെയുള്ള സ്വദേശത്തേക്ക് മൃതദേഹം കൊണ്ടുപോകാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചത്. ഇവര്‍ക്ക് മുന്നില്‍ ഇരിക്കൂറിെന്‍റ കാരുണ്യ മനസ്സ് കൈകോര്‍ത്തത് വളരെ പെട്ടെന്നായിരുന്നു.

ഉദാരമതികളും സന്നദ്ധ സംഘടനകളും അന്തര്‍ സംസ്ഥാന തൊഴിലാളികളും ആവുന്നതുപോലെ സഹകരിച്ചപ്പോള്‍ മൃതദേഹം മുര്‍ഷിദാബാദില്‍ എത്താനാവശ്യമായ ഒരുലക്ഷം രൂപ സമാഹരിക്കാനായി. വെള്ളിയാഴ്ച പോസ്റ്റ്മോര്‍ട്ടം നടപടികളും പോലീസ് നടപടികളും പൂര്‍ത്തിയാക്കി രാത്രി എേട്ടാടെ ഗ്യാഫ് നിലാമുറ്റത്തിെന്‍റ ആംബുലന്‍സില്‍ ആഷിഖുല്‍ ഇസ്ലാമിെന്‍റ മൃതദേഹവുമായി രണ്ട് സഹോദരങ്ങളും യാത്രയായി. ഡ്രൈവര്‍ വി.ഫൈസലിന് കൂട്ടായി സുഹൃത്തായ കിണാക്കൂല്‍ ഷംസുദ്ദീനുമുണ്ടായിരുന്നു.

2856 കിലോമീറ്റര്‍ താണ്ടി ഞായറാഴ്ച രാത്രി 8.30 ഒാടെ മുര്‍ഷിദാബാദ് ജില്ലയില്‍ കപില്‍പുര്‍ വില്ലേജിലെ മുത്തുരപുര്‍ ജുമാമസ്ജിദില്‍ എത്തുമ്പോഴേക്കും ഗ്രാമം മുഴുവന്‍ മസ്ജിദ് പരിസരത്തെത്തിയിരുന്നു. കപില്‍പുര്‍ അതിര്‍ത്തി മുതല്‍ പോലീസ് അകമ്പടിയോടെയാണ് ആംബുലന്‍സിന് വഴിയൊരുക്കിയത്. രാത്രി 11ഒാടെ മുത്തുരപുര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തലവടിയിൽ ആൾ താമസമില്ലാത്ത വീട്ടിലെ അലമാര കുത്തി തുറന്ന് നാലു പവൻ സ്വർണ്ണം കവർന്നു

0
എടത്വാ: തലവടിയിൽ വീണ്ടും മോഷണവും മോഷണ ശ്രമവും. ആൾ താമസമില്ലാത്ത വീട്ടിലെ...

സംസ്ഥാനത്ത് പനി നിരീക്ഷണം ശക്തിപ്പെടുത്തും ; നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് പക്ഷിപ്പനി (എച്ച്5 എന്‍1) സംബന്ധിച്ച് ആരോഗ്യ വകുപ്പ്...

മണിപ്പൂരിൽ മുഖ്യമന്ത്രിയുടെ വസതിയും സെക്രട്ടേറിയേറ്റുമടക്കമുള്ള മേഖലയിൽ വൻ തീപിടിത്തം ; കാരണം അവ്യക്തം

0
ഇംഫാൽ: മണിപ്പൂർ ഇംഫാലിലെ സുരക്ഷ മേഖലയില്‍ വൻ തീപിടിത്തം. സംസ്ഥാന സെക്രട്ടറിയേറ്റിന്...

വിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസ് അംഗീകാരം ; ചരക്കുനീക്കത്തിന്റെ മുഖ്യ ഹബായി മാറും

0
തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കസ്റ്റംസ് പോർട്ടായി അംഗീകരിച്ചതായി തുറമുഖവകുപ്പ്...