മോദിയെ അധിക്ഷേപിച്ച മന്ത്രിയുടെ മകളെക്കുറിച്ച് അസം മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

ഗുവാഹത്തി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയുള്ള വിദ്യാർഥി പ്രതിഷേധത്തിൽ അസം മന്ത്രി കേശബ് മഹന്തയുടെ മകൾ പങ്കെടുത്ത വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇതിനുപിന്നാലെ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിച്ച മകളുടെ പേരിൽ മന്ത്രിക്ക് നേരെ വ്യാപകമായ സൈബർ ആക്രമണങ്ങളും ട്രോളുകളും ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ തന്റെ കാബിനറ്റ് സഹപ്രവർത്തകനായ കേശബ് മഹന്തയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. മന്ത്രിയുടെ മകൾ പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ പേരിൽ കേശബ് മഹന്തയെ ആക്രമിക്കുകയോ ട്രോളുകയോ ചെയ്യരുതെന്ന് അദ്ദേഹം അഭ്യർഥിച്ചു. ഒരു മകൾക്ക് അവളുടെ പിതാവിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രം തന്നെ പിന്തുടരണമെന്ന് നിർബന്ധമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കുട്ടികൾ പ്രായപൂർത്തിയായ ശേഷം അവരുടെ തീരുമാനങ്ങളെയും പ്രവൃത്തികളെയും മാതാപിതാക്കളുമായി കൂട്ടിക്കുഴയ്ക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

നാളെ എന്റെ മകൻ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുമ്പോൾ, എനിക്ക് വ്യക്തിപരമായി താത്പര്യമില്ലാത്ത ഒരാൾക്ക് വേണ്ടി അവൻ കോടതിയിൽ വാദിച്ചേക്കാം. കുട്ടികൾ മുതിർന്നവരായിക്കഴിഞ്ഞാൽ, അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കാൻ പാടില്ല – ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പോലീസ് യൂണിഫോമിലല്ലാതെ വിദ്യാർഥികളെ ലാത്തികൊണ്ട് തല്ലിച്ചതച്ചവരുടെ വിവരങ്ങൾ ശേഖരിച്ച് സിജെപി

0
ന്യൂഡൽഹി: ജന്തർ മന്തറിലെ സമരത്തിനിടെ വിദ്യാർഥികളെ ലാത്തി കൊണ്ടടിച്ചവരുടെ വിവരങ്ങൾ ശേഖരിച്ച്...

‘ഹിന്ദു ഭീകരത’ എന്ന പ്രയോഗം വിദ്വേഷപരാമർശമല്ല ; കേസ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

0
ചെന്നൈ : ‘ഹിന്ദു ഭീകരത’ എന്ന പ്രയോഗം അനുചിതമാണെങ്കിലും അതിനെ വിദ്വേഷപരാമർശമോ...

കവടിയാർ കൊട്ടാരത്തിലെ മോഷണത്തില്‍ ആദ്യമായി പ്രതികരിച്ച് തിരുവിതാംകൂർ മുൻ രാജകുടുംബം

0
തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിലെ മോഷണത്തില്‍ ആദ്യമായി പ്രതികരിച്ച് തിരുവിതാംകൂർ മുൻ രാജകുടുംബം....

എക്സാലോജിക് കേസ് : ടി. വീണയുടെ 29 കോടിയുടെ സ്വത്ത് ഇ.ഡി. കണ്ടുകെട്ടും ;...

0
കൊച്ചി : സി.എം.ആർ.എൽ.-എക്സാലോജിക് പണമിടപാട് കേസിൽ ഇ.ഡി. കണ്ടുകെട്ടാനൊരുങ്ങുന്നത് 29.02 കോടിയുടെ...