വിദ്വേഷ പ്രസംഗം ; സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന് രണ്ട് വർഷം തടവ്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: വിദ്വേഷ പ്രസംഗ കേസില്‍ മുതിര്‍ന്ന സമാജ്വാദി പാര്‍ട്ടി നേതാവും എംഎല്‍എയുമായ അസം ഖാന് രണ്ട് വര്‍ഷം തടവ്. ഉത്തര്‍പ്രദേശിലെ രാംപൂരിലെ കോടതിയാണ് ശിക്ഷ വിധിച്ചത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രചാരണ റാലിക്കിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നടത്തിയ പരാമര്‍ശത്തിനാണ് അസംഖാന്‍ ശിക്ഷിക്കപ്പെട്ടത്. രാംപൂരിലെ ധനോരയില്‍ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചുള്ള യോഗത്തിലാണ് അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം.

ബിജെപിയെ നേരിടാന്‍ തയ്യാറെടുക്കുന്ന പ്രതിപക്ഷ ഗ്രൂപ്പിന്റെ ഭാഗമായ അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിക്ക് ഇത് തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അദ്ദേഹത്തിന്റെ വൈ കാറ്റഗറി സുരക്ഷ പിന്‍വലിച്ചത് വിഷയമായതോടെ അദ്ദേഹത്തിന് താല്‍ക്കാലിക സുരക്ഷ നല്‍കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. തീരുമാനം പുനഃപരിശോധിച്ചതായും ഖാന് ജില്ലാതലത്തില്‍ സുരക്ഷാ കവചം നല്‍കാന്‍ തീരുമാനിച്ചതായും ഓഫീസര്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊച്ചിയിൽ എംഡിഎംഎയുമായി പ്രൊഡക്ഷൻ കൺട്രോളർ പിടിയിൽ

0
കൊച്ചി: കൊച്ചിയിൽ എംഡിഎംഎയുമായി പ്രൊഡക്ഷൻ കൺട്രോളർ പിടിയിൽ. തലയോലപ്പറമ്പ് സ്വദേശി വിശാൽ...

തൃശൂർ പെരുമ്പിലാവിൽ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
തൃശൂർ: തൃശൂർ പെരുമ്പിലാവിൽ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലപ്പള്ളി...

സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടിന് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ കാരണം കാണിക്കല്‍ നോട്ടീസ്

0
ന്യൂഡല്‍ഹി: സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടിന് ഭക്ഷ്യസുരക്ഷാ അതോറിറ്റി (FSSAI)യുടെ കാരണം കാണിക്കല്‍ നോട്ടീസ്....

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

0
കോഴിക്കോട്: കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യം...