വിദ്വേഷ പ്രസംഗം ; സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന് രണ്ട് വർഷം തടവ്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: വിദ്വേഷ പ്രസംഗ കേസില്‍ മുതിര്‍ന്ന സമാജ്വാദി പാര്‍ട്ടി നേതാവും എംഎല്‍എയുമായ അസം ഖാന് രണ്ട് വര്‍ഷം തടവ്. ഉത്തര്‍പ്രദേശിലെ രാംപൂരിലെ കോടതിയാണ് ശിക്ഷ വിധിച്ചത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രചാരണ റാലിക്കിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നടത്തിയ പരാമര്‍ശത്തിനാണ് അസംഖാന്‍ ശിക്ഷിക്കപ്പെട്ടത്. രാംപൂരിലെ ധനോരയില്‍ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചുള്ള യോഗത്തിലാണ് അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം.

ബിജെപിയെ നേരിടാന്‍ തയ്യാറെടുക്കുന്ന പ്രതിപക്ഷ ഗ്രൂപ്പിന്റെ ഭാഗമായ അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിക്ക് ഇത് തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അദ്ദേഹത്തിന്റെ വൈ കാറ്റഗറി സുരക്ഷ പിന്‍വലിച്ചത് വിഷയമായതോടെ അദ്ദേഹത്തിന് താല്‍ക്കാലിക സുരക്ഷ നല്‍കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. തീരുമാനം പുനഃപരിശോധിച്ചതായും ഖാന് ജില്ലാതലത്തില്‍ സുരക്ഷാ കവചം നല്‍കാന്‍ തീരുമാനിച്ചതായും ഓഫീസര്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച് ആശുപത്രിയിലെത്തി പ്രസവം; കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി

0
തിരുവനന്തപുരം: നവജാത ശിശുവിനെ ക്ലോസറ്റിലിട്ട് യുവതി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് സംഭവം....

കാവേരി തർക്കം: അഭ്യർത്ഥന മാനിച്ച് സന്ദർശനം മാറ്റിവെച്ച വിജയ്‌ക്ക് പ്രശംസയുമായി ഡി.കെ. ശിവകുമാർ

0
ബെംഗളൂരു: ബെംഗളൂരു സന്ദർശനം മാറ്റിവയ്ക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്...

മിന്നൽപ്രളയ മുന്നറിയിപ്പ് : പത്തനംതിട്ടയിൽ ജാഗ്രത അനൗൺസ്മെന്റ്

0
പത്തനംതിട്ട: ഇന്ന് രാത്രിയിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള പത്തനംതിട്ട ജില്ലയിൽ...

പാല്‍ച്ചുരം റോഡ് അടച്ചു ; കണ്ണൂരില്‍നിന്നു വയനാട്ടിലേക്ക് ബദല്‍ യാത്രാ ക്രമീകരണം

0
കണ്ണൂര്‍: കനത്ത മഴയെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ കാരണം പാല്‍ച്ചുരം റോഡ് പൂര്‍ണ്ണമായും അടച്ചതിനാല്‍...