സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ ചേംബർ ഓഫ് നിധി കമ്പനീസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  നിധി കമ്പനികളുൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾക്കെതിരെ നടക്കുന്ന വ്യാജപ്രചാരണങ്ങൾ ചെറുക്കണമെന്ന് നിധി കമ്പനികളുടെ സംഘടനയായ ചേംബർ ഓഫ് നിധി കമ്പനീസ്. ധനകാര്യ മേഖലയിലുണ്ടായ ഒറ്റപ്പെട്ട അനിഷ്ടസംഭവങ്ങളുടെ പേരിൽ മേഖലയെ അപ്പാടെ പഴിചാരുന്നതു ദോഷകരമാണ്. നിധി കമ്പനികൾ മാത്രം സംസ്ഥാനത്തു 18,0000 കോടി രൂപയുടെ വായ്പകൾ നൽകുന്നുണ്ടെന്ന് സംഘടന വ്യക്തമാക്കി

നിധി കമ്പനികൾക്കു സ്ഥിര, ആവർത്തന, സേവിങ്‌സ് നിക്ഷേപങ്ങൾ സ്വീകരിക്കാനാകും. കാലാവധി നിക്ഷേപങ്ങളുടെ പരമാവധി കാലപരിധി 5 വർഷമായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. എൻബിഎഫ്‌സി വിഭാഗത്തിനു കീഴിലാണെങ്കിലും നിധി കമ്പനികളുടെ പ്രവർത്തനത്തിനു റിസർവ് ബാങ്കിന്റെ അനുമതി വേണ്ട. കോർപ്പറേറ്റ് മന്ത്രാലയത്തിനു കീഴിലുള്ള പബ്ലിക് ലിമിറ്റഡ് കമ്പനിയായി സ്ഥാപിക്കപ്പെടുന്ന നിധി കമ്പനികൾ നിധി റൂൾസ് 2014-ന്റെ പരിധിക്കുള്ളിലാണു പ്രവർത്തിക്കുന്നത്. വ്യാജ പ്രചാരണങ്ങൾക്കെതിരെ നിയമ നടപടികളുമായി  മുന്നോട്ടു പോകാനാണ് ചേംബർ ഓഫ് നിധി കമ്പനീസിന്റെ തീരുമാനം

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ് : ഫയലുകൾ പരിശോധിക്കാൻ ഒരുങ്ങി ഡിജിപി

0
തിരുവനന്തപുരം: ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതിക്ക് വേണ്ടി പ്രോസിക്യൂട്ടർ വാദിച്ച സംഭവത്തിൽ...

മാസപ്പടി കേസിൽ അന്വേഷണം വിപുലീകരിച്ച് ഇഡി ; എക്സാലോജിക്കിന് ലഭിച്ച മെന്റർമാരുടെ സഹായവും പരിശോധിക്കും

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ ടി.വീണയുടെ...

കോടിക്കണക്കിന് മനുഷ്യർ പട്ടിണി കിടക്കുമ്പോൾ ലോക നേതാക്കൾ യുദ്ധത്തെ പോറ്റി വളർത്തുന്നു : മാർപ്പാപ്പ

0
വത്തിക്കാൻ സിറ്റി: കോടിക്കണക്കിന് മനുഷ്യർ പട്ടിണി കിടക്കുമ്പോൾ ലോക നേതാക്കൾ യുദ്ധത്തെ...

വീര്യം കുറഞ്ഞതിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയതിനല്ലല്ലോ? : മന്ത്രി കെ. മുരളീധരൻ

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയത് ധനബില്ലിൽ ഉൾപ്പെടുത്തിയതിനെ ന്യായീകരിച്ച്...