സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ ചേംബർ ഓഫ് നിധി കമ്പനീസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  നിധി കമ്പനികളുൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾക്കെതിരെ നടക്കുന്ന വ്യാജപ്രചാരണങ്ങൾ ചെറുക്കണമെന്ന് നിധി കമ്പനികളുടെ സംഘടനയായ ചേംബർ ഓഫ് നിധി കമ്പനീസ്. ധനകാര്യ മേഖലയിലുണ്ടായ ഒറ്റപ്പെട്ട അനിഷ്ടസംഭവങ്ങളുടെ പേരിൽ മേഖലയെ അപ്പാടെ പഴിചാരുന്നതു ദോഷകരമാണ്. നിധി കമ്പനികൾ മാത്രം സംസ്ഥാനത്തു 18,0000 കോടി രൂപയുടെ വായ്പകൾ നൽകുന്നുണ്ടെന്ന് സംഘടന വ്യക്തമാക്കി

നിധി കമ്പനികൾക്കു സ്ഥിര, ആവർത്തന, സേവിങ്‌സ് നിക്ഷേപങ്ങൾ സ്വീകരിക്കാനാകും. കാലാവധി നിക്ഷേപങ്ങളുടെ പരമാവധി കാലപരിധി 5 വർഷമായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. എൻബിഎഫ്‌സി വിഭാഗത്തിനു കീഴിലാണെങ്കിലും നിധി കമ്പനികളുടെ പ്രവർത്തനത്തിനു റിസർവ് ബാങ്കിന്റെ അനുമതി വേണ്ട. കോർപ്പറേറ്റ് മന്ത്രാലയത്തിനു കീഴിലുള്ള പബ്ലിക് ലിമിറ്റഡ് കമ്പനിയായി സ്ഥാപിക്കപ്പെടുന്ന നിധി കമ്പനികൾ നിധി റൂൾസ് 2014-ന്റെ പരിധിക്കുള്ളിലാണു പ്രവർത്തിക്കുന്നത്. വ്യാജ പ്രചാരണങ്ങൾക്കെതിരെ നിയമ നടപടികളുമായി  മുന്നോട്ടു പോകാനാണ് ചേംബർ ഓഫ് നിധി കമ്പനീസിന്റെ തീരുമാനം

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ക്ഷേത്രങ്ങളിൽ പിടിമുറുക്കാൻ സിപിഎം പ്രത്യേക കമ്മിറ്റിയെന്ന വാർത്ത തള്ളി പി ജയരാജൻ

0
കണ്ണൂർ: ക്ഷേത്രങ്ങളിൽ പിടിമുറുക്കുന്നതിനായി സിപിഎം പ്രത്യേക കമ്മിറ്റി രൂപീകരിച്ചുവെന്നും ഇതിന്‍റെ സംസ്ഥാനതല...

ഡൽഹി സമരത്തിൽ പങ്കെടുത്ത വിദ്യാർഥികളെ വെടിവെച്ചു കൊല്ലണമെന്ന പരാമർശം ; ടി ജി മോഹൻദാസിനെതിരെ...

0
തിരുവനന്തപുരം: ഡൽഹി സമരത്തിൽ പങ്കെടുത്ത വിദ്യാർഥികളെ വെടിവെച്ചു കൊല്ലണമെന്ന പരാമർശത്തിൽ ആർഎസ്എസ്...

സംസ്ഥാനത്ത് സ്വർണ, വെള്ളി വിലകളിൽ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു...

ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ട്രെയിൻ തട്ടി ; 58കാരിക്ക് ദാരുണാന്ത്യം

0
തൃപ്പൂണിത്തുറ: റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി 58കാരി മരിച്ചു. ജോലി...