ചെങ്ങന്നൂര്‍ നഗരസഭയുടെ സംപൂര്‍ണ സാക്ഷരതാ ദിന പ്രഖ്യാപനവും ആദരിക്കലും വിവാദത്തില്‍

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : ചെങ്ങന്നൂര്‍ നഗരസഭയും സാക്ഷരതാ മിഷനും സംയുക്തമായി ആദ്യകാല സാക്ഷരതാ പ്രവര്‍ത്തകരേയും മുതിര്‍ന്ന പഠിതാവിനേയും ആദരിക്കുകയും തുല്യതാ പഠിതാക്കളുടെ സംഗമവും നടത്തിയത് വിവാദത്തില്‍. ആദ്യകാല സാക്ഷരതാ പ്രവര്‍ത്തകര്‍ എന്നപേരില്‍ ആദരിച്ചത് പുതിയകാല പ്രവര്‍ത്തകരെ ആണ് എന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ഈ വിഷയം സംബന്ധിച്ച വിവാദങ്ങള്‍ പഴയകാല സാക്ഷരതാ പ്രവര്‍ത്തകരും ചെങ്ങന്നൂരിലെ സാംസ്‌കാരിക പ്രവര്‍ത്തകരും ഏറ്റെടുത്തതോടെ സമൂഹ മാധ്യമങ്ങളിലും പൊതുജനങ്ങള്‍ക്കിടയിലും കോണ്‍ഗ്രസ് ഭരിക്കുന്ന ചെങ്ങന്നൂര്‍ നഗരസഭക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്.

സാമൂഹികമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയില്‍ കഴിയുന്ന ജനതയുടെ ശാക്തീകരണവും സര്‍വതോന്മുഖവുമായ പുരോഗതിയുമാണ് സാക്ഷരത – തുടര്‍വിദ്യാഭ്യാസ പരിപാടിയുടെ ലക്ഷ്യം. 31 വര്‍ഷം മുന്‍പ് നമ്മുടെ നാടിന്റെ പിന്നോക്കാവസ്ഥയും ജീവിത സാഹചര്യവും ഈ ലക്ഷ്യം കൈവരിക്കുന്നതിന് ഇതിനുവേണ്ടി അക്കാലത്ത് പ്രവര്‍ത്തിച്ചവര്‍ക്ക് ധാരാളം ബുദ്ധിമുട്ടുകളും ക്ലേശങ്ങളും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. 1991 ല്‍ പ്രവര്‍ത്തിച്ച നിരവധി ആളുകളെ ഒഴിവാക്കിയാണ് ചെങ്ങന്നൂര്‍ നഗരസഭ ആദ്യകാല സാക്ഷരതാ പ്രവര്‍ത്തകര്‍ക്ക്‌ ആദരിക്കല്‍ എന്നപേരില്‍ സംപൂര്‍ണ സാക്ഷരതാ ദിന പ്രഖ്യാപനവും ആദരിക്കലും സംഘടിപ്പിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുവാക്കൾക്ക് നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പുതിയ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: യുവാക്കൾക്ക് നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പുതിയ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര...

കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ടു ; 4 പോലീസുകാർക്ക് സസ്പെന്‍ഷൻ

0
തൃശൂര്‍: പോലീസ് കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ട...

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...