ഇന്തോനേഷ്യയില്‍ ചുമയുടെ സിറപ്പ് കഴിച്ച് മരിച്ച കുട്ടികളുടെ എണ്ണം 133ആയി

For full experience, Download our mobile application:
Get it on Google Play

ജക്കാര്‍ത്ത: പനി, ചുമ, ജലദോഷം തുടങ്ങിയ അസുഖങ്ങള്‍ക്ക് നല്‍കുന്ന സിറപ്പ് കഴിച്ചതു കാരണം ജീവന്‍ നഷ്ടപ്പെട്ട കുട്ടികളുടെ എണ്ണം ഇന്തോനേഷ്യയില്‍ 133 ആയി. 99 കുട്ടികള്‍ മരിച്ചെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ട്. അമിതമായ അളവില്‍ രാസമിശ്രിതങ്ങള്‍ അടങ്ങിയ സിറപ്പാണ് മരണകാരണമെന്ന് വ്യക്തമായിട്ടുണ്ട്. ഇവ വൃക്കയുടെ പ്രവര്‍ത്തനം തകരാറിലാക്കുകയായിരുന്നു. എതിലിന്‍ ഗൈ്ളകോള്‍, ഡയതിലിന്‍ ഗൈ്ളകോള്‍, ബ്യൂട്ടില്‍ ഈതെര്‍ തുടങ്ങിയ രാസവസ്തുക്കളാണ് ഇതിലടങ്ങിയിട്ടുള്ളത്.

ജനുവരി മുതല്‍ 22 പ്രവിശ്യകളിലായി 241 കുട്ടികള്‍ക്കാണ് സിറപ്പ് കാരണം അസുഖം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 26 സിറപ്പുകള്‍ ഇതിനു കാരണമായി കണ്ടെത്തിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ അഞ്ചെണ്ണം പ്രാദേശികമായി നിര്‍മിച്ചവയാണ്. ഇതെല്ലാം വിപണിയില്‍നിന്ന് പിന്‍വലിക്കാനും ബാക്കിയുള്ള എല്ലാ ബാച്ചുകളും നശിപ്പിക്കാനും അധികൃതര്‍ ഉത്തരവിട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ; രോഗപ്രതിരോധത്തിനായുള്ള രണ്ട് തരം മരുന്നുകൾ ഡൽഹിയിൽ നിന്ന് കോഴിക്കോട്ടേക്ക് എത്തിക്കും

0
കോഴിക്കോട്: കേരളത്തിൽ നിപ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ രോഗപ്രതിരോധത്തിനായുള്ള രണ്ട് തരം...

പന്തളത്ത് സ്വകാര്യ ബസുകളുടെ മത്സരയോട്ടം ; ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം പതിവാകുന്നു

0
പന്തളം : പന്തളത്ത് സ്വകാര്യ ബസുകള്‍ തമ്മിലുള്ള മത്സരയോട്ടവും ജീവനക്കാര്‍ തമ്മിലുള്ള സംഘര്‍ഷവും...

സീതത്തോട് ചന്തയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ പെരുമ്പാമ്പിനെ പിടികൂടി

0
സീതത്തോട് : സീതത്തോട് ചന്തയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ പെരുമ്പാമ്പിനെ പിടികൂടി. ഏറെ...

ഈ നിർണായക ഘട്ടത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.റീനയെ സ്ഥലം മാറ്റിയ സർക്കാർ നടപടിക്കെതിരെ...

0
കണ്ണൂർ: സംസ്ഥാനത്ത് നിപ ഭീതിയടക്കം നിലനിൽക്കുന്ന ഈ നിർണായക ഘട്ടത്തിൽ ആരോഗ്യവകുപ്പ്...