വിവാഹത്തിന് വെറും ഒരാഴ്ച ; സമയത്ത് ഭക്ഷണം നൽകിയില്ലെന്നാരോപിച്ച് അച്ഛൻ മകളെ കുത്തിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

ഹാപ്പൂർ  : സമയത്ത് ഭക്ഷണം നൽകിയില്ലെന്നാരോപിച്ച് അച്ഛൻ മകളെ കുത്തിക്കൊന്നു. ഉത്തർപ്രദേശിലെ ഹാപ്പൂർ ജില്ലയിൽ ബാബുഗണ്ഡ് മേഖലയിലാണ് സംഭവം. അടുത്ത ആഴ്ച വിവാഹം തീരുമാനിച്ചിരിക്കെയാണ് 22കാരിയായ മകളെ 55കാരൻ കുത്തിക്കൊന്നത്. സംഭവത്തിൽ അച്ഛൻ മുഹമ്മദ് ഫരിയദ് അറസ്റ്റിലായി. ഭക്ഷണം വിളമ്പാൻ താമസിച്ചു എന്ന് ആരോപിച്ച് പിതാവ് മകളുമായി വഴക്കിട്ടു. വഴക്ക് മൂർഛിച്ചതിനെ തുടർന്ന് പിതാവ് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഗുരുതരമായി മുറിവേറ്റതാണ് മരണകാരണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...