Thursday, May 16, 2024 12:53 pm

ദേശീയ ദുരന്തനിവാരണ സേനയുടെ കേരള സംഘം തെന്മല ഡാം സന്ദര്‍ശിച്ചു

For full experience, Download our mobile application:
Get it on Google Play

പുനലൂര്‍ : ദേശീയ ദുരന്തനിവാരണ സേനയുടെ കേരള സംഘം തെന്മല ഡാം സന്ദര്‍ശിച്ചു. കനത്ത മഴയും വെള്ളപ്പൊക്കവും ഉള്‍പ്പെടെ പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ഡാം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ സുരക്ഷയൊരുക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച്‌ വിലയിരുത്താനാണ് സംഘം എത്തിയത്.

അടുത്തിടെ ഡാമിന്റെ അനുബന്ധമായ കല്ലടയാറ്റിലെ ആയിരനെല്ലൂര്‍ കടവില്‍ യുവാവ് മുങ്ങി മരിച്ചിരുന്നു. മൃതദേഹം പുറത്തെടുത്തത് ഈ സംഘമാണ്. ഇത്തരം ദുരന്തങ്ങളുണ്ടാകുമ്പോള്‍ സംഘത്തിന് എത്രയും വേഗം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ വേണ്ട മുന്നൊരുക്കത്തിന്റെകൂടി ഭാഗമായാണ് സംഘമെത്തിയത്.

ഡാം കാച്മെന്റ്  ഏരിയായിലെ സ്ഥിതിഗതികള്‍, ജലനിരപ്പ്, ഡാം പരിസരത്തെ കുടുംബങ്ങള്‍ തുടങ്ങിയ വിവരങ്ങളും കെ.ഐ.പി അധികൃതരില്‍നിന്ന് സംഘം ശേഖരിച്ചു. ദുരന്തം ഒഴിവാക്കുന്നതിന് നിലവില്‍ ഡാമിലെ സ്വീകരിച്ചിട്ടുള്ള മുന്നൊരുക്കങ്ങളില്‍ സംഘം സംതൃപ്തി രേഖപ്പെടുത്തി.

ഡാമിലെ ജലനിരപ്പ് പെട്ടെന്ന് ഉയര്‍ന്ന് ഡാം ഷട്ടറുകള്‍ തുറന്ന് കല്ലടയാറ്റിലേക്ക് വെള്ളം ഒഴുക്കുന്നതുമൂലമുണ്ടാകുന്ന നാശങ്ങള്‍ ഒഴിവാക്കാന്‍ ഒരുമാസമായി ജലക്രമീകരണം ഏര്‍പ്പെടുത്തി. ഇതിനായി ഷട്ടറുകള്‍ 30 സെ.മീറ്റര്‍ ഉയര്‍ത്തി ജലനിരപ്പ് ക്രമീകരിച്ചിട്ടുണ്ട്.

ഇന്‍സ്‌പെക്ടര്‍ ജെ.കെ. മന്‍ണ്ഡല്‍, സബ് ഇന്‍സ്‌പെക്ടര്‍ നവീന്‍കുമാര്‍, സംഘങ്ങളായ വിശാഖ്, മോഹന്‍, പ്രശാന്ത് എന്നിവരാണ് കേന്ദ്രസംഘത്തില്‍ ഉണ്ടായിരുന്നത്. കൂടാതെ സംഘത്തോടൊപ്പം കല്ലട ഇറിഗേഷന്‍ പ്രോജക്‌ട് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ടെസിമോന്‍, പുനലൂര്‍ തഹസില്‍ദാര്‍ നസിയ, ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി.എസ്. വിജയലക്ഷ്മി, അസി.എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ മണിലാല്‍, അസി. എന്‍ജിനീയര്‍മാരായ ശിവശങ്കര്‍, അസ്മിന്‍ അന്‍വര്‍, കൃഷ്ണപ്രിയ എന്നിവരും എത്തിയിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അതിക്രൂരം, സമൂഹത്തിനാകെ നാണക്കേട് : ഭർതൃവീട്ടിൽ നവവധുവിന് ക്രൂരമർദനമേറ്റതില്‍ റിപ്പോർട്ട് തേടി ഗവര്‍ണർ

0
തിരുവനന്തപുരം: പന്തീരാങ്കാവിൽ ഭർതൃവീട്ടിൽ നവവധുവിന് ക്രൂരമർദ്ദനമേറ്റതിൽ സർക്കാറിനോട് റിപ്പോർട്ട് തേടിയെന്ന് ഗവർണ്ണർ....

വാഹന പരിശോധനയിൽ കഞ്ചാവ് പിടികൂടി ; രണ്ട് പേർ പിടിയിൽ

0
തൃശൂർ: വാടാനപ്പള്ളി എക്‌സൈസ് റേഞ്ച് ഇൻസ്പക്ടറും സംഘവും തളിക്കുളം ഭാഗത്ത് നടത്തിയ...

സഹപാഠികള്‍ നിരന്തരം കളിയാക്കുന്നു ; പത്തുവയസുകാരന്‍ ജീവനൊടുക്കി, സംഭവം അമേരിക്കയിൽ

0
ഇന്‍ഡ്യാന: സഹപാഠികളുടെ നിരന്തര പരിഹാസത്തെയും മര്‍ദനത്തെയും തുടര്‍ന്ന് പത്തുവയസുകാരന്‍ ജീവനൊടുക്കി. യു.എസിലെ...

കോന്നി ആനത്താവളത്തിലെ ആനകൾക്ക് പുതിയ ക്യാമ്പ് തുറക്കാൻ കുമ്മണ്ണൂരിലെ വനപ്രദേശവും പരിഗണിക്കുന്നു

0
കോന്നി : ആനത്താവളത്തിലെ ആനകൾക്ക് പുതിയ ക്യാമ്പ് തുറക്കാൻ കുമ്മണ്ണൂരിലെ വനപ്രദേശവും...