എം. ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും ; കോടതിയില്‍ ഹാജരാക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ശിവശങ്കറിനെ ഇന്നു കോടതിയില്‍ തിരികെ ഹാജരാക്കും. ഇന്നു രാവിലെ 11 വരെയാണു അദ്ദേഹത്തെ കസ്റ്റഡിയില്‍ നല്‍കിയത്. ശിവശങ്കറിന്റെ ജാമ്യാപേക്ഷയും ഇന്നു പരിഗണിക്കും.

ഇഡിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ മുറയ്ക്കു കസ്റ്റംസ് ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്താനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ശിവശങ്കറിനെ കസ്റ്റംസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. കസ്റ്റംസ് കസ്റ്റ‍ഡിയില്‍ ചോദിക്കാതിരിക്കുകയും കോടതി ജാമ്യഹര്‍ജി തള്ളുകയും ചെയ്താല്‍ അദ്ദേഹം ജയിലില്‍ കിടക്കേണ്ടിവരും. രണ്ടുതവണയായി 13 ദിവസമാണ് ശിവശങ്കര്‍ ഇഡിയുടെ കസ്റ്റഡിയില്‍ ഉണ്ടായിരുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്നു ഹാജരാക്കുമ്പോള്‍തന്നെ ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷയിലും വിധിയുണ്ടാകും.

അന്വേഷണ ഏജന്‍സികളുടെ നൂറു മണിക്കൂറിലധികം നീണ്ട ചോദ്യംചെയ്യലുകള്‍, 13 ദിവസത്തെ കസ്റ്റഡി കാലാവധി എന്നിവ ചൂണ്ടിക്കാട്ടിയാകും ശിവശങ്കറിന്‍റെ അഭിഭാഷകര്‍ ജാമ്യത്തിനായി വാദിക്കുക. അന്വേഷണ ഏജന്‍സികളോടു പൂര്‍ണമായും സഹകരിച്ചെന്നും നിയമവ്യവസ്ഥയോടു പൂര്‍ണമായും സഹകരിക്കുന്ന ഉദ്യോഗസ്ഥനെന്ന നിലയില്‍ ജാമ്യം നല്‍കണമെന്നും കോടതിയില്‍ ആവശ്യപ്പെടും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലുവയിലെ ഏഴ് വയസുകാരിയുടെ കൊലപാതകം : പ്രതികളെ വെറുതെ വിട്ട പോക്സോ കോടതി വിധിക്കെതിരെ...

0
കൊച്ചി: അഭിഭാഷകന്‍റെ വീട്ടില്‍ വീട്ടുജോലിക്കായി എത്തിച്ച ഏഴു വയസുകാരി ക്രൂരപീഡനത്തിന് ഇരയായി...

രഹസ്യ വിവരം കിട്ടി ചാക്കയിലെ സ്കൂളിന് സമീപത്ത് വന്നപ്പോൾ കിട്ടിയത് 8 കിലോ കഞ്ചാവ്...

0
തിരുവനന്തപുരം: ചാക്ക യുപിഎസിന് സമീപത്തുനിന്ന് എട്ട് കിലോയിലധികം കഞ്ചാവ് പിടികൂടിയ കേസിൽ...

പശ്ചിമ ബംഗാളിലെ സാഹചര്യം നിരീക്ഷിച്ച് ബിജെപി നേതൃത്വം ; തൃണമൂൽ വിമതരെ പാർട്ടിയിലേക്ക് ക്ഷണിക്കില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി നിരീക്ഷിച്ച് ബിജെപി...

ദില്ലി തീപിടുത്തം : വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ

0
ദില്ലി: ദില്ലിയിലെ ഹോട്ടലിലെ തീപിടിത്തത്തിൽ വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ....