കാപ്‌സ്യൂള്‍ രൂപത്തിലാക്കി കടത്താന്‍ ശ്രമo; കരിപ്പൂരില്‍ 828.2 ഗ്രാം സ്വര്‍ണം പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കരിപ്പൂരില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. പുലര്‍ച്ചെയാണ് അനധികൃതമായി കടത്താന്‍ ശ്രമിച്ച 828.2 ഗ്രാം സ്വര്‍ണമിശ്രിതമാണ് കോഴിക്കോട് നിന്നുള്ള കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം പിടികൂടിയത്.

ഷാര്‍ജയില്‍ നിന്നും എയര്‍ അറേബ്യയുടെ വിമാനത്തില്‍ പുലര്‍ച്ചെ മൂന്നിന് കരിപ്പൂര്‍ വിമാനതാവളത്തില്‍ വന്നിറങ്ങിയ താമരശേരി സ്വദേശി മാലിക് അസ്‌റത് (24) ആണ് സ്വര്‍ണമിശ്രിതം കൊണ്ടുവന്നത്. കാപ്‌സ്യൂള്‍ രൂപത്തില്‍ നാലുപായ്ക്കറ്റുകളിലാക്കിയാണ് അസ്‌റത് ശരീരത്തില്‍ ഒളിപ്പിച്ചിരുന്നത്.

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കസ്റ്റംസ് പരിശോധനക്കെത്തിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ അതീവ സുരക്ഷയിലായിരുന്നു കസ്റ്റംസ് പരിശോധന നടത്തിയത്.

കസ്റ്റംസ് അസി.കമ്മീഷണര്‍ കെ.വി. രാജന്‍റെ നിര്‍ദേശപ്രകാരം സൂപ്രണ്ടുമാരായ കെ.കെ.പ്രവീണ്‍കുമാര്‍, സന്തോഷ്‌ ജോണ്‍, ഇന്‍സ്പക്ടര്‍മാരായ എം.പ്രതീഷ്, ഇ.മുഹമ്മദ് ഫൈസല്‍, ഹെഡ് ഹവില്‍ദാര്‍ എം.സന്തോഷ്‌കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് സ്വര്‍ണം പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തൃശൂർ , എറണാകുളം ജില്ലാ കളക്ടർമാർക്ക് കോടതിയലക്ഷ്യ കേസിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങൾ പാലിക്കാത്ത എറണാകുളം, തൃശൂർ കളക്ടർമാർക്കെതിരെ...

കേന്ദ്രത്തിനെതിരെ കടുപ്പിച്ച് സിജെപി , സെപ്തംബർ 5 ന് ഇന്ത്യാ ഗേറ്റിൽ പ്രതിഷേധം

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയിൽ...