Wednesday, April 17, 2024 1:14 pm

അതിഥി മന്ദിരത്തില്‍ മന്ത്രിയുടെ പരിശോധനയില്‍ മദ്യക്കുപ്പി കണ്ടെത്തിയ സംഭവം ; രണ്ട് താല്‍കാലിക ജീവനക്കാരെ പുറത്താക്കി

For full experience, Download our mobile application:
Get it on Google Play

വടകര : അതിഥി മന്ദിരത്തില്‍ മന്ത്രിയുടെ പരിശോധനയില്‍ മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തില്‍ രണ്ട് താല്‍കാലിക ജീവനക്കാരെ പുറത്താക്കി. വാച്ചര്‍മാരായ പി.കെ പ്രകാശന്‍ , സി.എം ബാബു എന്നിവര്‍ക്കെതിരെയാണ് ചീഫ് എന്‍ജിനീയര്‍ നടപടി സ്വീകരിച്ചത്. ഇവര്‍ക്ക് പകരം രണ്ട് പേരെ പുതുതായി നിയമിക്കാന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കി.

Lok Sabha Elections 2024 - Kerala

ഇക്കഴിഞ്ഞ 27ന് രാവിലെ പത്തര മണിയോടെയാണ് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് വടകര പഴയ സ്റ്റാന്‍ഡ് പരിസരത്തെ അതിഥി മന്ദിരത്തിലെത്തിയത്. മലിനമായി കിടന്ന അതിഥി മന്ദിരത്തിന്‍റെ പരിസരത്തെ മാലിന്യങ്ങള്‍ക്കിടയില്‍ ഒഴിഞ്ഞ മദ്യക്കുപ്പികള്‍ മന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടു. സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മന്ത്രി ചീഫ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് രണ്ടു പേര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചൈനയിൽ പട്ടം പറപ്പിക്കൽ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്ന് ആറംഗ സംഘം

0
തിരൂർ : ചൈനയിലെ വെയ്ഫാങ്ങിൽ പട്ടം പറത്താൻ യാത്ര പുറപ്പെടുകയാണ് മലപ്പുറം,...

ഈ തിരഞ്ഞെടുപ്പിൽ ഗാസിയാബാദ് മുതൽ ഗാസിപൂർ വരെ ബിജെപി തുടച്ചുനീക്കപ്പെടുമെന്ന് അഖിലേഷ് യാദവ്

0
ന്യൂഡൽഹി : തിരഞ്ഞെടുപ്പ് രാജ്യത്തുടനീളം ആരംഭിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി...

കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ റാന്നിയിൽ നിന്ന് അവധിക്കാല യാത്ര ഒരുക്കും

0
റാന്നി : കെഎസ്ആർ‌ടിസി ബജറ്റ് ടൂറിസം സെൽ റാന്നിയിൽ നിന്ന് അവധിക്കാലത്ത്...

വാഹനം മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

0
കുന്ദമംഗലം: എൻ.ഐ.ടിയിൽനിന്ന് ബൈക്ക് മോഷ്ടിച്ചയാൾ പിടിയിൽ. പെരിങ്ങൊളം അറപ്പൊയിൽ വീട്ടിൽ എ.പി....