പ്രത്യേക പദവി നീക്കിയില്ലായിരുന്നെങ്കിൽ പിഒകെയിലെ ജനങ്ങൾ ഇന്ത്യയോടൊപ്പം ചേരുമായിരുന്നു’; നിർണായക പ്രസ്താവനയുമായി ഒമർ അബ്‌ദുള്ള

For full experience, Download our mobile application:
Get it on Google Play

ശ്രീനഗർ: ജമ്മു കാശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി 2019-ൽ കേന്ദ്ര സർക്കാർ എടുത്തുകളയുകയും സംസ്ഥാന പദവി റദ്ദാക്കുകയും ചെയ്തിരുന്നില്ലെങ്കിൽ, പാക് അധീന കാശ്മീരിലെ ജനങ്ങൾ ഇന്ന് ഇന്ത്യയ്ക്കൊപ്പം ചേരാൻ സമരം ചെയ്യുമായിരുന്നുവെന്ന് ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയത്തിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.പാക് അധീന കാശ്മീരിലുള്ളവരെ സ്വന്തം ജനങ്ങളായാണ് കാണുന്നത്. ജമ്മു കാശ്മീർ നിയമസഭയിൽ ഇവർക്കായി ഇപ്പോഴും സീറ്റുകൾ ഒഴിച്ചിട്ടിട്ടുണ്ടെന്നും എന്നെങ്കിലും അവർ ഈ സീറ്റുകളിൽ എത്തുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

1947-ൽ പാകിസ്ഥാൻ പിന്തുണച്ച ആക്രമണകാരികൾക്കെതിരെ പോരാടാനും ഇന്ത്യയോട് ചേരാനും നാഷണൽ കോൺഫറൻസ് സ്ഥാപകൻ ശൈഖ് മുഹമ്മദ് അബ്ദുള്ളയും സംഘവും എടുത്ത തീരുമാനം ശരിയായിരുന്നു. ഇന്ത്യാ അതിർത്തിക്ക് അപ്പുറത്തെ ഇപ്പോഴത്തെ സാഹചര്യം ഇത് തെളിയിക്കുന്നു. ജമ്മു കാശ്മീരിന് സംസ്ഥാന പദവിയും മറ്റ് ഭരണഘടനാപരമായ സംരക്ഷണങ്ങളും തിരികെ നൽകാൻ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഫെഡറലിസം സംരക്ഷിക്കപ്പെടണമെങ്കിൽ ജമ്മു കാശ്മീരിന്റെ പ്രത്യേക അവകാശങ്ങൾ പുനഃസ്ഥാപിക്കേണ്ടതുണ്ട്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....