അമേരിക്കയുടെയും ഇസ്രായേലിന്റെയും കനത്ത ബോംബാക്രമണങ്ങൾക്കിടയിലും ഇറാന്റെ ആണവകേന്ദ്രങ്ങൾ സുരക്ഷിതമെന്ന് റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

ഇസ്ഫഹാൻ: അഞ്ചാഴ്ച നീണ്ടുനിന്ന അമേരിക്കയുടെയും ഇസ്രായേലിന്റെയും കനത്ത ബോംബാക്രമണങ്ങൾക്കിടയിലും ഇറാന്റെ ആണവകേന്ദ്രങ്ങൾ സുരക്ഷിതമെന്ന് റിപ്പോർട്ട്. ആണവായുധം നിർമിക്കുന്നതിന് ആവശ്യമായ പ്രധാന ഉപകരണങ്ങൾക്കും കേന്ദ്രങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥരെയും പ്രതിരോധ വിദഗ്ധരെയും ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇറാൻ അത്തരമൊരു നീക്കത്തിലേക്ക് കടക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. രാഷ്ട്രീയവും മതപരവുമായ കാരണങ്ങളാലാണ് ഇറാൻ ഇതുവരെ ആണവായുധങ്ങൾ വികസിപ്പിക്കാതിരുന്നത്.

ഇസ്‌ലാമിക നിയമപ്രകാരം ആണവായുധങ്ങളുടെ നിർമാണവും ഉപയോഗവും നിഷിദ്ധമാണെന്ന 2003-2005 കാലഘട്ടത്തിലെ അയത്തുല്ല റൂഹുല്ല ഖുമൈനിയുടെ ഫത്‌വയും ആണവനിർവ്യാപന കരാറിൽ അംഗത്വം നിലനിർത്തിക്കൊണ്ട് ആണവായുധങ്ങൾ നിർമിക്കില്ലെന്ന ഇറാന്റെ നിലപാടുമാണ് ഇതിന് ആധാരം. എന്നാൽ ആണവ നിർവ്യാപന കരാറിൽ നിന്ന് പിന്മാറുന്നതിനുള്ള ഒരു ഫാസ്റ്റ് ട്രാക്ക് ബിൽ ഇറാൻ പാർലമെന്റ് ഇപ്പോൾ പുനഃപരിശോധിക്കുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെട്ട റേഷൻ കാർഡ് തർക്കം : പോലീസിനോട് അനാവശ്യ ഇടപെടൽ നടത്തരുതെന്ന്...

0
പത്തനംതിട്ട : കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെട്ട...

കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനായി വീണ്ടും കടുപ്പിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
കാസര്‍കോട്: കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനായി വീണ്ടും കടുപ്പിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. തന്നെക്കാൾ...

ഹോട്ടലിലെ ലിഫ്റ്റിനുള്ളിൽ തല കുടുങ്ങി യുവാവിന് ദാരുണാന്ത്യം

0
ബെംഗളൂരു: ജയനഗറിലെ ഹോട്ടലിൽ ലിഫ്റ്റിനുള്ളിൽ തല കുടുങ്ങി യുവാവിന് ദാരുണാന്ത്യം. ദാർവാഡ്...

ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ ; നാളെ പ്രധാനമന്ത്രി ഹരിയാനയിൽ ഉദ്ഘാടനം ചെയ്യും

0
ചണ്ഡീഗഢ് : ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ഇന്ധന ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര...