വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ വെട്ടാൻ ബിജെപി ഗൂഢാലോചന നടത്തുന്നുവെനന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

ഗുവാഹത്തി : നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അസമിൽ വലിയ രാഷ്ട്രീയ വിവാദം. പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം ബിജെപിക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചു. വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ വെട്ടാൻ ബിജെപി ഗൂഢാലോചന നടത്തുന്നുവെന്നാണ് ആരോപണം. സിപിഎം, കോൺഗ്രസ്, രൈജോർ ദൾ, അസം ജാതീയ പരിഷത്ത്, സിപിഐ എംഎൽ (എൽ), എന്നിവരാണ് സംയുക്തമായി പരാതി നൽകിയിരിക്കുന്നത്.

ഗുവാഹത്തിക്കടുത്തുള്ള ദിസ്‌പൂർ പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. ബിജെപി സംസ്ഥാന അധ്യക്ഷ ദിലീപ് സൈകിയയും സംസ്ഥാനത്തെ മന്ത്രി അശോക് സിംഘലും 60 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർമാരുടെ പേരുകൾ വെട്ടാൻ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട് പോവുകയാണ്. ഇതിൻ്റെ ഭാഗമായുള്ള അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി പത്തിന് പുറത്തിറക്കും. മാർച്ച് – ഏപ്രിൽ മാസങ്ങളിലായി അസംബ്ലി തെരഞ്ഞെടുപ്പ് നടക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ യോഗ ദിനാചരണം നടന്നു

0
കുന്നന്താനം: കുന്നന്താനം ഗ്രാമ പഞ്ചായത്ത് ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ യോഗ ഗ്രാമം...

എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ എഴുത്ത് പെട്ടിക്ക് – പദ്ധതിക്ക് മങ്ങാരം ഗവ.യു.പി...

0
പന്തളം:  വിദ്യാർത്ഥികളിൽ വായനശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ലെെബ്രറി കൗൺസിൽ പൊതു...

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന്‌ കേന്ദ്ര...

0
തിരുവനന്തപുരം : പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍...

പത്തനംതിട്ട മല്ലപ്പള്ളി ഏരിയ കമ്മിറ്റി അംഗം എസ്.വി സുബിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി

0
പത്തനംതിട്ട: തെരഞ്ഞെടുപ്പ് തോൽവിയിൽ നടപടി തുടങ്ങി സിപിഎം. പത്തനംതിട്ട മല്ലപ്പള്ളി ഏരിയ...