കയര്‍ മേഖലയില്‍ വിതരണം ചെയ്തത് 32.5 കോടി രൂപ : പി.രാജീവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിവിധ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തും ശമ്പള പരിഷ്കരണം നടപ്പില്‍ വരുത്തിയും ഇത്തവണ കയര്‍ മേഖലയില്‍ വിതരണം ചെയ്തത് 32.5 കോടി രൂപയാണെന്ന് മന്ത്രി പി.രാജീവ്. കയര്‍ തൊഴിലാളികള്‍ക്കും സംഘങ്ങള്‍ക്കുമുള്ള സഹായങ്ങള്‍ ഉള്‍പ്പെടെയാണിത്. സര്‍ക്കാരിന്‍റെ ഇന്‍കം സപ്പോര്‍ട്ട് സ്കീം പ്രകാരം ഇത്തവണ വിതരണം ചെയ്തത് 12.5 കോടി രൂപയുടെ ധനസഹായം. 25,676 ഗുണഭോക്താക്കള്‍ക്കാണ് ഇതിന്‍റെ പ്രയോജനം ലഭിച്ചത്.

321 കയര്‍ സഹകരണ സംഘങ്ങള്‍ക്ക് ഇന്‍സെന്‍റീവ് ഇനത്തില്‍ മൂന്ന് കോടി രൂപയാണ് കയര്‍ വകുപ്പ് വഴി വിതരണം ചെയ്തത്. കയര്‍ഫെഡ് വഴി കയര്‍ സംഭരിച്ച വകയില്‍ സംഘങ്ങള്‍ക്ക് നല്‍കാനുണ്ടായിരുന്ന 17.36 കോടി രൂപയില്‍ 11 കോടി ഇതിനകം വിതരണം ചെയ്തു. കയര്‍ വിലയായി കയര്‍ കോര്‍പ്പറേഷന്‍ നല്‍കാനുണ്ടായിരുന്ന 18 കോടിയില്‍ ഏഴു കോടി നല്‍കി. വിപണി വികസിപ്പിക്കുന്നതിന് സഹായമായി രണ്ടു കോടി ചെലവഴിച്ചു.

കയര്‍ ഫാക്ടറി തൊഴിലാളികളുടെ കൂലി വര്‍ധനവും വേതന ഘടന പരിഷ്ക്കരണവും സാധ്യമാക്കാനുമായി. 60 വര്‍ഷമായി മൂന്നു രൂപയായിരുന്നു തൊഴിലാളികളുടെ അടിസ്ഥാന ശമ്പളമായി നിലനിന്നിരുന്നതെങ്കില്‍ ഇനിമുതല്‍ പുരുഷ തൊഴിലാളികള്‍ക്ക് 667 രൂപയും സ്ത്രീ തൊഴിലാളികള്‍ക്ക് 533 രൂപയുമാണ് അടിസ്ഥാന ശമ്പളം. പ്രതിസന്ധി നേരിടുന്ന കയര്‍ മേഖലയെ സംരക്ഷിക്കാന്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ പദ്ധതികള്‍ നടപ്പാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചെകുത്താൻ എന്ന് അറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിനെ മർദ്ദിച്ചതായി പരാതി

0
കൊച്ചി: ചെകുത്താൻ എന്ന് അറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിനെ മർദ്ദിച്ചതായി പരാതി....

എൽഡിഎഫ് സർക്കാർ കൊണ്ട് വന്ന പദ്ധതികൾ മിഷൻ സമുദ്രയുടെ ഭാഗമാക്കി മുഖ്യമന്ത്രി ക്രെഡിറ്റ് തട്ടാൻ...

0
കൊച്ചി: എൽഡിഎഫ് സർക്കാർ കൊണ്ട് വന്ന പദ്ധതികൾ മിഷൻ സമുദ്രയുടെ ഭാഗമാക്കി...

ആശുപത്രികളിൽ കമ്മ്യൂണിറ്റി കിച്ചണുകൾ നടപ്പാക്കുമെന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിച്ച് വി കെ സനോജ്

0
ആലപ്പുഴ: ആശുപത്രികളിൽ കമ്മ്യൂണിറ്റി കിച്ചണുകൾ നടപ്പാക്കുമെന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിച്ച്...

പന്തളം മങ്ങാരം ഗവൺമെന്റ് യു.പി.സ്കൂളിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗുകൾ വിതരണം ചെയ്തു

0
പന്തളം : എം.എൻ. ഫാമിലി ഫൗണ്ടേഷന്റെയും ഓക്വെൻ ഫിനാൻഷ്യൽ സൊല്യൂഷൻസ് പ്രൈവറ്റ്...