Wednesday, May 14, 2025 2:04 pm

ഒറ്റയ്ക്കു മത്സരിക്കുന്നത് പാർട്ടിയെ അവഗണിച്ചതിനാലെന്ന് സിപിഐ

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി: ഗ്രാമപഞ്ചായത്തിൽ സിപിഐയുടെ അസ്തിത്വം ഇല്ലാതാക്കാനുള്ള സിപിഎമ്മിന്‍റെ ഗൂഢ നീക്കത്തിനെതിരെയുള്ള പ്രതിരോധമാണ് പാർട്ടി തെരഞ്ഞെടുത്ത വാർഡുകളിൽ ഒറ്റയ്ക്കു മത്സരിക്കുന്നതെന്ന് ലോക്കൽ കമ്മിറ്റി.

കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ 13 വാർഡുകളിൽ സിപിഐയ്ക്ക് മുന്പുണ്ടായിരുന്ന നാല് വാർഡുകളിൽ ഒരു വാർഡ് കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം മുന്നണിയിൽ വന്നതിനാൽ സീറ്റുകളുടെ എണ്ണം കുറച്ച് ഒരു ജനറൽ സീറ്റിലും രണ്ട് വനിതാസീറ്റിലും മത്സരിക്കാൻ ധാരണയായതാണ്.

എന്നാൽ സിപിഎമ്മിന്‍റെ പ്രാദേശികഘടകം സിപിഐക്ക് മത്സരിക്കാൻ ഒരു ജനറൽ സീറ്റും വിട്ടുനല്കാൻ കഴിയില്ലെന്നും വിജയസാധ്യത ഏറെ കുറവുള്ള മൂന്ന് വനിതാ സംവരണ വാർഡുകൾ നല്കാമെന്നുള്ള ഗൂഢ സമീപനം സ്വീകരിച്ചതുകൊണ്ടാണ് ഗ്രാമപഞ്ചായത്തിൽ ഇടതുമുന്നണി ബന്ധം തകർന്നത്.

സിപിഐയ്ക്ക് ഒരു ജനറൽ സീറ്റ് വേണമെന്ന ആവശ്യം ന്യായമാണെന്നാണ് ജില്ലാ – സംസ്ഥാന നേതൃത്വത്തിന്‍റെയും വിലയിരുത്തൽ. എന്നാൽ കഴിഞ്ഞ ഗ്രാമപഞ്ചായത്ത് കമ്മറ്റിയിലെ വൈസ് പ്രസിഡന്‍റായിരുന്ന സിപിഐയിലെ എം.എസ്. പ്രകാശ്കുമാറിന് ഒരു കാരണവശാലും സീറ്റ് നല്കരുതെന്നുള്ള സിപിഎം പ്രാദേശികഘടകത്തിന്‍റെ തന്ത്രമാണ് ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്. പ്രകാശ്കുമാർ ഉൾപ്പെടെഗ്രാമപഞ്ചായത്തിലെ 2, 4, 6, 11 വാർഡുകളിലാണ് സിപിഐ ഒറ്റയ്ക്ക് മത്സരിക്കുന്നത്. 11-ാം വാർഡിലെ സിപിഎം പ്രവർത്തകരുടെ ആവശ്യത്തെ തുടർന്ന് ഇവിടെ മാത്രം സ്ഥാനാർഥിയെ നിർത്തിയിട്ടില്ല.

സിപിഐ മത്സരിക്കാത്ത വാർഡുകളിലും ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളിലും എൽഡിഎഫിനെ വിജയിപ്പിക്കാനുള്ള നിലപാ ടാണ് സ്വീകരിച്ചിരിക്കുന്നതെന്ന് സിപിഐ നേതാക്കള്‍ പറയുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴിക്കോട് കൊയിലാണ്ടിയില്‍ മരം വീണ് ഗൃഹനാഥന്‍ മരിച്ചു

0
കോഴിക്കോട്: കൊയിലാണ്ടിയിൽ മരംവീണ് ഒരാൾ മരിച്ചു. കുറുവങ്ങാട് വട്ടം കണ്ടി വീട്ടിൽ...

മലപ്പുറത്ത് കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ മർദ്ദനം

0
മലപ്പുറം: മലപ്പുറത്ത് കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ മർദ്ദനം. മലപ്പുറം കിഴിശേരി കാഞ്ഞിരം...

കേരള തീരത്ത് വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരളാ...

പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ; 53കാരന് മൂന്ന് ജീവപര്യന്തം തടവ്

0
ചെറുതോണി : പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ 53കാരന് മൂന്ന്...