Monday, May 6, 2024 6:45 am

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും രാജ്യത്ത് ഭയവും വിദ്വേഷവും പരത്തുകയാണ്‌ : രാഹുല്‍ഗാന്ധി.

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും രാജ്യത്ത് ഭയവും വിദ്വേഷവും പരത്തുകയാണെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. വിലക്കയറ്റത്തിനെതിരേ ഡല്‍ഹി രാംലീല മൈതാനത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച “മെഹാംഗായി പര്‍ ഹല്ലാ ബോല്‍’ മഹാറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

രണ്ടു വലിയ വ്യവസായികള്‍ക്കുവേണ്ടിയാണ് മോദി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതെന്നു രാഹുല്‍ കുറ്റപ്പെടുത്തി. മോദിയുടെ കീഴില്‍ രണ്ടുതരം ഇന്ത്യക്കാര്‍ സൃഷ്ടിക്കപ്പെട്ടു. ഒന്ന് സ്വപ്നങ്ങളൊന്നും സഫലമാകാത്ത പാവപ്പെട്ടര്‍. രണ്ടാമത്തെ വിഭാഗം ഏതു സ്വപ്നവും സഫലീകരിക്കുന്ന വലിയ ബിസിനസുകാര്‍. വന്‍ വ്യവസായികള്‍ക്കു ലാഭമുണ്ടാക്കാന്‍ രാജ്യത്തെ ഭിന്നിപ്പിക്കുകയാണു മോദി ചെയ്യുന്നത്. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മാധ്യമങ്ങള്‍, ജുഡീഷറി, തെരഞ്ഞെടുപ്പു കമ്മീഷന്‍ എന്നിവയുടെയെല്ലാം അടിത്തറ തോണ്ടുന്ന നയമാണു സ്വീകരിക്കുന്നത്-രാഹുല്‍ഗാന്ധി പറഞ്ഞു.

വിലക്കയറ്റവും തൊഴിലില്ലായ്മയുംമൂലം ജനങ്ങള്‍ പൊറുതിമുട്ടുകയാണ്. ഇക്കാര്യം പാര്‍ലമെന്‍റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷത്തെ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നില്ല. ജനങ്ങളുമായി നേരിട്ടു സംവദിച്ച്‌ അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കാനാണു കോണ്‍ഗ്രസ് പാര്‍ട്ടി ഈയാഴ്ച ഭാരത് ജോഡോ യാത്ര ആരംഭിക്കുന്നത്. രാജ്യത്തെ 27 കോടി ജനങ്ങളെ കോണ്‍ഗ്രസ് ദാരിദ്ര്യത്തില്‍നിന്നു കരകയറ്റിയപ്പോള്‍ എട്ടു വര്‍ഷംകൊണ്ടു മോദിസര്‍ക്കാര്‍ 23 കോടി പേരെ ദാരിദ്ര്യത്തിലേക്കു തള്ളി. പത്തു വര്‍ഷംകൊണ്ട് ഞങ്ങള്‍ ചെയ്തത് എട്ടുവര്‍ഷംകൊണ്ട് അവര്‍ നശിപ്പിച്ചു.

നരേന്ദ്ര മോദി ഇന്ത്യയെ പിന്നോട്ടടിക്കുകയാണ്. നരേന്ദ്ര മോദി വിദ്വേഷവും ഭയവും രാജ്യത്ത് പരത്തുന്നു. ഇതു രാജ്യത്തിന്‍റെ ശത്രുക്കളായ ചൈനയ്ക്കും പാക്കിസ്ഥാനുമാണു പ്രയോജനം ചെയ്യുക. എത്രത്തോളം ഭയവും വിദ്വേഷവും പ്രചരിപ്പിക്കുന്നുവോ അത്രത്തോളം ഇന്ത്യ ദുര്‍ബലമാകും. തൊഴിലില്ലായ്മ 40 വര്‍ഷത്തെ ഉയര്‍ന്ന നിലയിലാണ്.

ഇന്ത്യയുടെ സാമ്പത്തിക ശക്തിയെ മോദി തകര്‍ത്തു. രാജ്യത്തെ ഒരുമിപ്പിക്കുകയാണു കോണ്‍ഗ്രസ് ചെയ്യുന്നത്. കോണ്‍ഗ്രസിന്‍റെ പ്രത്യയശാസ്ത്രത്തിനു മാത്രമേ രാജ്യത്തെ പുരോഗതിയിലേക്കു നയിക്കാനാകൂ. ഇത് ആശയങ്ങളുടെ പോരാട്ടമാണ്. കോണ്‍ഗ്രസിന്‍റെ പ്രത്യയശാസ്ത്രത്തിനൊപ്പം മറ്റെല്ലാ പ്രതിപക്ഷപാര്‍ട്ടികളും ഒത്തുചേര്‍ന്ന് ബിജെപിയുടെയും ആര്‍എസ്‌എസിന്‍റെയും പ്രത്യയശാസ്ത്രത്തെ പരാജയപ്പെടുത്തും -രാഹുല്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ആക്ടിവിസ്റ്റുകള്‍, പ്രതിപക്ഷനേതാക്കള്‍, മോദിയുടെ വിമര്‍ശകര്‍ എന്നിവരെല്ലാം ആക്രമിക്കപ്പെടുന്നു. ഞാന്‍ 55 മണിക്കൂര്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഇരുന്നു. നിങ്ങളുടെ ഇഡി എന്നെ 500 മണിക്കൂര്‍ ചോദ്യംചെയ്താലും ഞാന്‍ ഭയപ്പെടില്ല എന്നാണു പ്രധാനമന്ത്രിയോട് എനിക്കു പറയാനുള്ളത്-രാഹുല്‍ഗാന്ധി കൂട്ടിച്ചേര്‍ത്തു. കനത്ത സുരക്ഷാക്രമീകരണങ്ങളോടെ നടത്തിയ റാലിയില്‍ വന്‍ ജനക്കൂട്ടമാണ് പങ്കെടുത്തത്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് തുടങ്ങിയ നേതാക്കളും റാലിയെ അഭിസംബോധന ചെയ്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്വകാര്യ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലേക്ക്

0
തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടെടുപ്പ് കഴിഞ്ഞതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലേക്ക്....

കള്ളക്കടൽ ഭീഷണി : കേരള തീരത്ത് ഇന്ന് ഓറഞ്ച് അലർട്ട് ; ‘ബീച്ചിലേക്കുള്ള യാത്രയും...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കള്ളക്കടൽ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള...

വാഹന മോഷണ കേസിൽ പ്രതി പിടിയിൽ

0
മുട്ടിലില്‍: കോളനിയിലെ എം.വി മഹേഷിനെയാണ് (18) ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ സായൂജ് കുമാറിന്റെ...

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കുമോ? ; ഹർജിയിൽ നിർണായക വിധി ഇന്ന്

0
തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ വിധി...